
ഏതുകാര്യത്തിനും രണ്ടുപക്ഷo തിരിഞ്ഞുള്ള മത്സരം പോലെയാണ് ഇന്നത്തെ വാർത്തകൾ.എന്നാൽ ഓരോന്നും എങ്ങനയെന്നു ഇപ്പോഴും കണ്ടുപിടിക്കാത്ത രഹസ്യമായി കിടക്കുന്നു. .കടലീന്നു പിടിക്കുന്ന
തെരഞ്ഞെടുപ്പ് കാലം പ്രസംഗകരുടെ പെരുമഴക്കാലമാണ്. ഏറ്റവും കൂടുതല്‍ പ്രസംഗകര്‍ ഉദയം കൊള്ളുന്ന കാലംകൂടിയാണിത്. നാക്ക് പിഴകള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും
അമ്മയോർമ്മകളിൽ ആദ്യമെത്തുന്നത് അടുക്കളയും രുചിയും വാത്സല്യവും കൂടി കലർന്ന സ്നേഹനിലാവാണ്… അമ്മയോർമ്മകളിൽ രണ്ടാമത് വരുന്നത് രണ്ട് വാചകങ്ങളാണ് -“എന്റെ കൊച്ചിനെ
ഉത്സവങ്ങൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലത്തിന്റെ പൂമുഖവരാന്തയിൽ ആ കുട്ടി ഇന്നുമുണ്ട്. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ കൊടിതോരണങ്ങളാണ് ഉത്സവങ്ങൾ അവന്റെ മനസിൽ
സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല
ഷവർമയുംഅതുപോലുള്ള ഇറച്ചിയാഹാരങ്ങളും കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ
പേട്ടയിൽ ഒരു കുരിശു പള്ളിക്ക് അനുവാദം ചോദിച്ചു കൊണ്ട് രാജാവിന് ആദ്യമായി അപേക്ഷ നൽകിയത് അന്ന് കുന്നുകുഴിയിൽ താമസമായിരുന്ന സാക്ഷാൽ
മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം” എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ
വര്‍ഷാനുവര്‍ഷം, ഒരു വസന്തകാല ദിനത്തില്‍, ഓര്‍മ്മകളുടെ ചിറകില്‍ പറന്നുയര്‍ന്ന്, വിശ്വാസികളുടെ മനസ്സുകള്‍ ഗാഗുല്‍തായിലെത്തും. മുള്‍കിരീടമണിഞ്ഞു, ക്രൂശിലേറ്റപ്പെട്ടു, നിശബ്ദമൂകതയില്‍, പ്രാണന്റെ തൃഷ്ണയാല്‍
കൂട്ടുകാർ എന്ന വാക്കിൽ ഒരു കുട്ടിക്കാലത്തിന്റെ നിറ കൺചിരിയുണ്ട്. കൂടെ നിൽക്കുന്നവരാണ് കൂട്ടുകാർ. കൂടെയുണ്ടാവുക, കൂട്ടിനുണ്ടാവുക, എത്ര ഭംഗിയാണ് ഈ
അന്ന്, ഗ്രാമങ്ങളും ഗ്രാമച്ചന്തകളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നും ഉല്പന്നങ്ങൾ ഗ്രാമച്ചന്തയിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുപോയി വിൽക്കുമായിരുന്നു. ടാറിടാത്ത പാതയോരങ്ങളിൽ അത്താണികളും,
2019 പ്രളയത്തിനുശേഷം നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ മോഹിപ്പിച്ച പിണറായി വിജയനെ വാനോളം പുകഴ്ത്തി ഞാനൊരു ലേഖനം എഴുതുകയുണ്ടായി.
കുറേ നാളുകളായ് മനസ്സിൽ ഉള്ള ഒരു സംശയമായിരുന്നു. കേരളത്തിൽ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം ബംഗാളികൾ മാത്രം എന്നാണല്ലോ ഇപ്പോഴത്തെ
നിശബ്ദ സഹനത്തിന്റേയും വിശ്വാസത്തിന്റേയും വിനയത്തിന്റേയും അറിവിന്റേയും മൂർത്തരൂപങ്ങളായ അനേകം അന്ധരായവരുടേയും അമ്മമാരുടെയും ഒരു ദു:ഖവുമില്ലാത്ത മുഖങ്ങൾ കാണാൻ സാധിച്ചത് അരീക്കോട്
നമസ്കാരം..ആം ആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏല്ലാവർക്കും സ്വാഗതം. ഇതു നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള പാർട്ടിയല്ല മറ്റു സംഘടനപോലെയുള്ളതുമല്ല.പകരം ഇത്
By pressing the Subscribe button, you confirm that you have read our Privacy Policy.