LIMA WORLD LIBRARY

സ്വദേശം

മദ്ധ്യവേനലവധിക്കാലത്ത് കിങ്ങിണിമോൾ നാട്ടിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തും. കോട്ടയത്തുള്ള ഒരു ഗ്രാമത്തിലാണ് മുത്തശ്ശിയുടെ വീട്. പുഴയും ,പാടങ്ങളും ,തലയാട്ടിരസിക്കുന്ന തെങ്ങുകളുമെല്ലാം അവൾക്ക്

അപ്പൂപ്പന്‍ താടികള്‍ എത്ര മനോഹരമാണ്. എരുക്ക് മരത്തില്‍ നിന്നും വേര്‍പ്പെട്ട് പാറി പറന്ന് നടക്കുമ്പോള്‍ മാത്രമാണ് അഴകുളളൂ. അക്ഷരകൂട്ടങ്ങള്‍ നിയമഗ്രന്ഥങ്ങളില്‍

ഓർമ്മകളുടെ വസന്ത കാലം കൈമോശം വന്ന ഒരു പാവം മനുഷ്യന്റെ നെടുവീർപ്പോടെ അയാൾ കഷണ്ടി കയറി തുടങ്ങിയ തലയിൽ സ്വയം

മ്മുടെ പ്രണയം ഒരു ദിവസത്തിൽ ഒതുങ്ങുന്നില്ല. അത് ജീവിതത്തിന് മുൻപും പിൻപുമായി അനന്തതയിലേക്ക് പടർന്നു കിടക്കുന്നു. നിനക്കായ്‌ എനിക്കെന്നും പ്രണയ

ഇന്നു ടീവിയില്‍ ഒരു വാര്‍ത്ത കേട്ടു. കൊല്ലം ജില്ലയില്‍, അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ

വിദേശത്തു നിന്നും അവധിക്ക് വരുമ്പോഴൊക്കെ റോജി ജോൺ പാണ്ടനാട്ടെ വലിയ വയലിന്റെ ഓരത്തുള്ള കൈത്തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിൽ ചൂണ്ടയിടാൻ പോകുമായിരുന്നു…പല

സ്വന്തമായി കെട്ടിടം വാങ്ങി അതിൽ ക്ലബ്ബിനു വേണ്ടതും നാടിന് വേണ്ടതുമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നാല്പതാം വാർഷികമാഘോഷിക്കുകയാണ് നാടിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമായ

ചിലമ്പഴിച്ച് നർത്തനമാടുന്ന കർണ്ണകിയെപ്പോലെ പാലക്കാടന്ന് കാറ്റുകാലം ശക്തമായിരുന്നു.രാത്രിയൊന്ന് മയങ്ങി വരുമ്പോഴേക്കും ആഴിത്തിരമാലകൾ ഉയർന്നു വരുന്നത് പോലെയുള്ള ഹുങ്കാരശബ്ദങ്ങളും ,ആസ്ബസ്റ്റോസിട്ട മേൽക്കൂരയിലേക്ക്

നേരം പുലർന്നു. കൂട്ടിലെ നായ് കൂടിളക്കി കുരച്ചു. നായുടെ ഉച്ചത്തിലുള്ള കുര കേട്ട് കതക് തുറന്ന മനോജ് കണ്ടത് അതിവേഗം

നേരം പുലർന്നു വരുന്നതേയുള്ളൂ. പടി കടക്കുമ്പോൾ ചന്ദ്രനൊന്നു തിരിഞ്ഞു നോക്കി. ‘നാരായണീയം’എന്ന ഈ വീടും തന്റെ ഓർമ്മത്താളുകളിലൊരു നിഴലായ് മാറുന്നു.മുറ്റത്തിനരികിലായി

സജി ചെറിയാൻ രണ്ടാം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ‘കരിദിന’മായി ആചരിച്ച സതീശന്റെ കിനാവുകൾ മലർപ്പൊടിക്കാരൻറെ സ്വപ്നം പോലെയായി.

കല്യാണിയുടെ സംസാരം തുടർന്നു കൊണ്ടേയിരുന്നു. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിതറിയോടുന്ന ഓർമ്മകൾ മഞ്ചാടി കുരു പോലെ ഹൃദയത്തിൽ ചുമന്ന പൊട്ടുകൾ

ഗംഗാ നദിക്ക് കുറുകെയുള്ള പാലത്തിൽ കൂടി നടക്കുകയായിരുന്നു ഞങ്ങൾ.ഡെറാഡൂണിലെ ലോ കോളേജിൽ നിയമം പഠിക്കുന്ന മൂന്ന് കൂട്ടുകാർ..അശ്വിനും,ഡേവിഡും,പിന്നെ രാഹുലെന്ന ഈ

എന്തിനോ വേണ്ടി യാത്ര പറയുന്ന പോക്കുവെയിൽ മനസ്സിലെ സന്തോഷമാകെ ഉരുക്കിയെടുത്തതുപോലെ കുങ്കുമം പാലിലലിഞ്ഞ നിറമുള്ള സായന്തനങ്ങൾ രജനിക്കിഷ്ടമായിരുന്നു രാത്രിയുടെ പേരുള്ള

ആകാശം നിശ്ചലമായിരുന്നു. വിജനമായ ഒരു വീഥി പോലെ. മരങ്ങളും കെട്ടിടങ്ങളും ആൾക്കാരും ഇല്ല. തികച്ചും ഒറ്റപ്പെട്ട വഴി . ഒരു