LIMA WORLD LIBRARY

സ്വദേശം

മിത്രങ്ങൾ പലതുണ്ട് ഭാവനാ പുഷ്പങ്ങൾ തന്നിലെ തേനുണ്ണുവായ് എത്തുന്ന ശലഭങ്ങൾ അതു തന്നെയാണിന്ന് മിത്രമേ നീയെന്റെ പുസ്തകം ഗ്രന്ഥങ്ങളെക്കുറിച്ചിന്നു നീ

അച്ഛൻ ====== 🌹🌹🌹 അച്ഛൻ മരിച്ചു പോയ്‌ ഇല്ലിനിക്കാണില്ല അച്ഛന്റെ സ്നേഹം അമൃതതുല്യം ഇന്ന് മക്കളെ പോറ്റി വളർത്തുന്ന അച്ഛനോ

മനുഷ്യൻറെ യുക്തികൾക്കുമപ്പുറത്ത് ജന്മജന്മാന്തരങ്ങളുടെ ഒരു വലിയ രഹസ്യം മറഞ്ഞിരിപ്പുണ്ട്.ഏതൊരു മനുഷ്യനും അതറിയുവാൻ ആകാംക്ഷ കാണും.മുൻ ജന്മങ്ങളിലെ പാപങ്ങൾക്ക് പരിഹാരം ചെയ്തു

വായിച്ചു തീരാത്ത പുസ്തകങ്ങൾ വന്ന് വാതിലിൽ മെല്ലെ മുഖം താഴ്ത്തിനിൽക്കുന്നു വായനക്കായി മറന്നിട്ട ജീവൻ്റെ പ്രാരബ്ദ- പുസ്തകം മുന്നിൽ ജ്വലിക്കുന്നു.

പ്രിയ സുഹൃത്തേ… ആദരാഞ്ജലികൾ… കവിത *”അശാന്തം”* ചാക്കോ ഡി അന്തിക്കാട് *2021 ജൂൺ 17* (സുഹൃത്തായ പ്രശസ്ത നാടകകൃത്ത്, എ.ശാന്തകുമാറിന്റെ

വിരൽത്തുമ്പിൽ അകം പൊള്ളയായ ഹൃദയഇമോജികൾ വിളയാടുന്ന ഇന്നിൽ നിന്നും… നമുക്കൊന്നു തിരിഞ്ഞു നടന്നാലോ.. ആകാശത്തോളമെത്തുന്ന ഊഞ്ഞാലാട്ടങ്ങളിൽ കൈപിടിയിലൊതുക്കിയ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രകുഞ്ഞുങ്ങളെ

കൈ പിടിച്ചങ്ങനെ നടക്കണുണ്ടെ പല്ലില്ലാത്തോരീ മുത്തശ്ശൻ കാതോരം വാതോരാതെ മൊഴിയണുണ്ടേ എന്നെ നടത്തിയ വഴികളാണെ ഓർമ്മകളെല്ലാം കളഞ്ഞു പോയെ ഇന്നെന്റെ

സ്വയമുരുകി തീരുമൊരു മെഴുകു തിരി നാളമെങ്കിലും ചുറ്റിലും പ്രഭ പരത്തുമീ കയ്തിരിനാളം.. എല്ലാം മറന്നും മെല്ലാംമറച്ചും ഉരു കി യൊളിക്കുന്നുയോരോ

അന്തിമോന്താൻ അതിവേഗന വിവശനായ് സമയരഥമേറി പകലോൻ പടിഞ്ഞാട്ടു പാഞ്ഞു മൂവന്തി മുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പി സിന്ദൂരം വിതറി പശ്ചിമാംബര ച്ചെരുവിൽ ചേറിൽ

‘ശരിയോ, തെറ്റോ’ നോക്കി നോക്കിയിരുന്നു കണ്ണിമവെട്ടാതെ…! ‘കൊമ്പത്തിരുന്ന് ‘ തലവെട്ടിച്ചൊരു നോട്ടം. ഒരു കുണുക്കം. ചെറുകണ്ണുകളിൽ ലാസ്യനടനം. കാത്ത്

വെന്ത് പോയി വാക്കടുപ്പിൽ ചെന്തളിരിട്ട തരള ഹൃദയം. ചിന്തയിൻ തീര ഭൂവിൽ ചിതലരിച്ചൂ മനോ സസ്യ ഹരിതം. കാലമേ നിന്നെയോർക്കാൻ

കാണാൻ കൊതിച്ചപ്പോഴൊക്കെയും സഫലമാകാത്ത മറുകരകൾ ജനിച്ചു നിന്നു ഇടമില്ലാതലഞ്ഞ പ്രണയക്കാട്ടിൽ ഇലകൾ പൊഴിഞ്ഞ് മൗനം നഗ്നത സാധ്യമാക്കി. കണ്ണീരും നൊമ്പരവും

” അകലങ്ങളരി കിലായ് തീരുമീ വേളയിൽ നമ്മളിന്ന ന്യരോ?…. ഉറ്റവർ കാണാതിരുന്നെങ്കിലും കരളിൽ തുടിക്കു മീ സ്നേഹാക്ഷരം ഇരുളിന്നിടന്നാഴിയിൽ വാതായനങ്ങൾ

നീയാണു മനുജാ സൃഷ്ടിതൻ കിരീടം… നീ വസിക്കും പരിവട്ടമിതു പരിസ്ഥിതി… നിനക്കുമിനിവരും നിവാസികൾക്കും… പരിപാലനമിതു നിൻ കരങ്ങളാൽ മാത്രം… മനുജാ

പന്തുരുണ്ടു പോയീ, അതിൻ പിറകിലുണ്ണിയും… കളി മൈതാനം ഉണ്ണിയുടുപ്പുകളിൽ പടർന്നു കേറി… പന്തിൻ പിറകേ, കളിക്കൂട്ടുകാരൻ ഗോൾ മുഖത്തെത്തും മുന്നേ,