LIMA WORLD LIBRARY

ബുക്ക് റിവ്യൂ

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന

അന്‍പത് പേജിനപ്പുറം വായന മുന്നോട്ട് പോവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിച്ച പുസ്തകമാണ് അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ എന്ന

ജെസി മഹ്റൂഫിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ ഓര്‍മ്മപ്പച്ച ‘ വായിക്കുകയായിരുന്നൂ.. ഈ കൃതി, വായനക്കാരനെ തന്റെ തന്നെ ബാല്യത്തിലേക്ക്, ആ

കാലം തീര്‍ത്ത അരങ്ങുകള്‍ അരങ്ങിന്റെ രംഗപ്രയോഗക്ഷമതയെക്കുറിച്ച് ആധികാരികമായി സംവദിച്ച ഒരാള്‍ യൂജിന്‍ അയൊനസ്‌കോയാണ്. അയൊനസ്‌കോ ജീവിതത്തെ തന്നെ നാടകീയമായി കണ്ട

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു

ഒരു ശരാശരി ഭാരതീയന്റെ ജീവിതത്തില്‍ ടാറ്റ എന്ന ബ്രാന്റിന് വലിയ പ്രാധാന്യം ഉണ്ട്. ടാറ്റയുടെ ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഉപയോഗിക്കാത്ത

യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു

മനസ്സിന്റെയും വാക്കിന്റെയും വില കവിതയില്‍ കലാപരമായ സത്യത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളാണ് രണ്ട് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.

കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍

എഴുത്തിന്റെ സാംസ്‌കാരിക സാക്ഷ്യങ്ങള്‍ സാമൂഹ്യപരമായ മാനവിക സാംസ്‌കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്‌കാരിക സദസ്സ്

നല്ലപാതിയുമായി വേര്‍പെട്ട സ്ത്രീയാണ് അര്‍ദ്ധനാരി… അവളുടെ കഥയാണിത്.. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകര്‍ന്നു പോയി എന്ന് തോന്നുമ്പോഴും

നോവല്‍: കാലത്തിന്റെയും ജീവിതത്തിന്റെയും കഥകളിലെ സ്വത്വാന്വേഷണത്തിന്റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും രോഗാതുര മായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന

കഥകളുടെ തമ്പുരാട്ടിയെന്ന് കണ്ണൂരുകാര് വിളിക്കുന്ന ശ്രീമതി ശ്രീകുമാരി ശങ്കരനെല്ലൂരിന്റെ ‘എന്നുംതളിര്‍ക്കുന്ന ഓര്‍മ്മകള്‍’ ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകുറിപ്പുകള്‍ എഴുതണമെങ്കില്‍ കാലം നമുക്ക്

കാരൂരിന്റെ കഥാലോകം കാരൂരിന്റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്ത യില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ലാവണ്യയുക്തിയില്‍

ഒരു നോവലില്‍ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടി. നോവലിന്റെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാല്‍ കഥാന്തരീക്ഷം ആദ്യം മുതല്‍ അന്ത്യംവരെ