LIMA WORLD LIBRARY

ലേഖനം

ആമുഖം നാം നമ്മുടെ കണ്ണിലേക്ക് കണ്ണാടിയിലൂടെ സൃഷ്ടി പതിപ്പിക്കുമ്പോള്‍ നമ്മുടെ കൃഷ്ണമണി കണ്ണാടി യുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി ചിലപ്പോഴൊക്കെ

പ്രണയിനിയുടെ രൂപം വരയ്ക്കുന്ന കാമുകന് ക്യാന്‍വാസും ബ്രഷും ഒന്നും പ്രത്യേകം കരുതേണ്ട. അയാള്‍ കാമിനിയുടെ ചിത്രം വരയ്ക്കുന്നത് ചൈത്രനിലാവിന്റെ പൊന്‍പീലിയാലാണ്.

‘മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’ മലയാളിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഗൃഹാതുര സങ്കല്‍പ്പങ്ങളെ പൊന്നില്‍ ചാലിച്ച

കൃതജ്ഞത പലപ്പോഴും ആചാരമര്യദകളുടെ രീതിയില്‍ ‘നന്ദി’ എന്ന് പറയുന്ന ഒരു ലളിതമായ പ്രവൃത്തിയായി പലരും കരുതുന്നു. എന്നാല്‍ അത് നല്ല

ആധുനികതയുടെ സമസ്ത പരിവേഷങ്ങളും അനുഭവിക്കുന്ന ലോകത്താണ് നമ്മുടെ വാസം. എങ്കിലും അസ്വസ്ഥതകളുടെ കൊടുങ്കാറ്റുകള്‍ നമ്മുടെ ജീവിതമാകുന്ന കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം. ഞങ്ങള്‍ സസന്തോഷം ആഷയുടെ പിന്നാലെ ഔട്ട് ലെറ്റി നുള്ളിലേക്ക് പ്രവേശിച്ചു. പുന്നെല്ലു കണ്ട

ഞങ്ങളുടെ തലമുറയിലെ കുട്ടികള്‍ക്ക് മഴയോര്‍മ്മകളും വെയിലോര്‍മ്മകളും ഒരുപോലെ സന്തോഷം തരുന്നതാണ്… ഓരോ മണല്‍ത്തരിയിലും ആനന്ദം കണ്ടെത്തിയ എന്റെ തലമുറ അവധി

സംതൃപ്തി എന്നത് പുറത്തു നിന്ന് ഉള്ളിലേക്ക് ഒഴുകുന്ന ഒന്നല്ല. പ്രത്യുത ഉള്ളില്‍ നിന്നു പുറത്തേക്കൊഴുകുന്നതായിരിക്കണം. നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു

ശരിക്കും എന്താണ് നോമ്പ്? എന്തിനാണ് നോമ്പ് .? ദുര്‍മേദസ്സ് നിറഞ്ഞ ശരീരത്തെയും ദുര്‍വിചാരങ്ങള്‍ നിറഞ്ഞ മനസ്സിനെയും ഒരുപോലെ സംസ്‌കരിച്ച് ശുദ്ധീകരിച്ച്

അവര്‍ ഒരുമിച്ചുകൂടി, ഒരു ശരീരം പോലെ നിശബ്ദതയിലേക്ക് കാലെടുത്തുവച്ചു. സമാധാന നടത്തം ഉച്ചത്തിലോ, നാടകീയമായോ ആയിരുന്നില്ല. അത് ലളിതമായിരുന്നു: ശ്വാസം,

കാഴ്ചകള്‍ക്ക് പഞ്ഞമില്ലാത്ത ഒരിടമാണ് ഊട്ടി. തണുപ്പും പ്രകൃതി ദൃശ്യങ്ങളും മാത്രമല്ല ശാസ്ത്രവും ഊട്ടിക്കാഴ്ചകള്‍ക്കിണങ്ങും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫേണ്‍ ഗാര്‍ഡന്‍, തുടങ്ങി

വൈവിധ്യമേറിയതും, രസകരമായതും നര്‍മ്മരസം തുളുമ്പുന്നതുമായ ഒട്ടനവധി കഥകളിലൂടെ തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ സര്‍വ്വസ്പന്ദനങ്ങളും രേഖപ്പെടുത്തിയ മലയാളത്തിന്റെ എന്നത്തേയും പ്രിയ കഥാകൃത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്വകാര്യ ആവശ്യ ങ്ങള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ല. താമസസ്ഥലത്തേക്കും തിരിച്ചും ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ല.

പുറത്ത് ചന്നംപിന്നം ചാറ്റല്‍മഴ. മഴയുടെ സംഗീതമാസ്വദിക്കുന്ന പ്രകൃതി. മഴത്തുള്ളികള്‍ മണ്ണില്‍ ലയിച്ചുചേരുമ്പോള്‍ ഭൂമിക്കുണ്ടാവുന്ന ഒരാനന്ദലഹരി ! ആ ആനന്ദലഹരിയില്‍ മണ്ണും

ഇന്ന് ഇതെഴുതാന്‍ കാരണം നമ്മുടെ കലാസാഹിത്യ മേഖലയില്‍ പെരുമഴ പോലെ പെയ്തിറങ്ങുന്ന അവാര്‍ഡ് ദാനങ്ങള്‍ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു