
പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ചെറുതായി ഒഴുകിവരുന്ന ഗാനം തുണിക്കടയുടെ വിരസത മാറ്റി. കൂടെയൊരു മൂളിപ്പാട്ട് പാടി ഇഷ്ടപ്പെട്ട
“താങ്കളയച്ച കഥ വളരെ മോശമാണ്. കഥയുടെ ശില്പഘടനയിൽ നിന്ന് ഈ കഥ പുറത്ത് പോയി. വാക്യങ്ങൾ ഒട്ടുമേ ചേരുന്നില്ല. എല്ലാം
കോഴിക്കോട്ടുകാരിയാണ് സാഫിദ. സര്‍ക്കാരിന്റെ കണക്കില്‍ ബി പി എല്‍ അഥവാ ദാരിദ്ര്യരേഖയ്ക്കു താഴെ. പത്തുപന്ത്രണ്ടു വര്‍ഷം മുമ്പത്തെ കഥയാണ്. സാഫിദയെത്തേടി
സൂര്യൻ ചോദിച്ചു, “കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?” “രണ്ടുമല്ല . ഉദയമായാൽ എണീക്കണം , അസ്തമിച്ചാൽ ഉറങ്ങണം . രണ്ടും
ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ
പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ
പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ
ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റ് ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ
മദ്ധ്യവേനലവധിക്കാലത്ത് കിങ്ങിണിമോൾ നാട്ടിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തും. കോട്ടയത്തുള്ള ഒരു ഗ്രാമത്തിലാണ് മുത്തശ്ശിയുടെ വീട്. പുഴയും ,പാടങ്ങളും ,തലയാട്ടിരസിക്കുന്ന തെങ്ങുകളുമെല്ലാം അവൾക്ക്
ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ
അപ്പൂപ്പന്‍ താടികള്‍ എത്ര മനോഹരമാണ്. എരുക്ക് മരത്തില്‍ നിന്നും വേര്‍പ്പെട്ട് പാറി പറന്ന് നടക്കുമ്പോള്‍ മാത്രമാണ് അഴകുളളൂ. അക്ഷരകൂട്ടങ്ങള്‍ നിയമഗ്രന്ഥങ്ങളില്‍
ഓർമ്മകളുടെ വസന്ത കാലം കൈമോശം വന്ന ഒരു പാവം മനുഷ്യന്റെ നെടുവീർപ്പോടെ അയാൾ കഷണ്ടി കയറി തുടങ്ങിയ തലയിൽ സ്വയം
മ്മുടെ പ്രണയം ഒരു ദിവസത്തിൽ ഒതുങ്ങുന്നില്ല. അത് ജീവിതത്തിന് മുൻപും പിൻപുമായി അനന്തതയിലേക്ക് പടർന്നു കിടക്കുന്നു. നിനക്കായ് എനിക്കെന്നും പ്രണയ
ഇന്നു ടീവിയില്‍ ഒരു വാര്‍ത്ത കേട്ടു. കൊല്ലം ജില്ലയില്‍, അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ
By pressing the Subscribe button, you confirm that you have read our Privacy Policy.