LIMA WORLD LIBRARY

കവിത

അലസമെന്‍ ചിന്തകള്‍ വഴിമാറിയൊഴുകുന്നു അന്നത്തെ ഓണത്തിനോര്‍മ്മതന്‍ ചാരത്തായ്… അത്തം തുടങ്ങിയണഞ്ഞിടും പത്തുനാള്‍ ആഹ്ലാദമോടെ ഞാന്‍ പാറിപ്പറന്നതും, പൂക്കള്‍ പറിച്ചതും,പൂക്കളമിട്ടതും കൂട്ടരോടൊത്തു

ചിങ്ങമാസത്തില്‍ ഓണമല്ലോ ചിങ്ങത്തിലത്തത്തിലോണമായി അത്തച്ചമയങ്ങളേറെയുണ്ട്, അത്തപ്പൂക്കളം മുഖ്യമാണ്. പൂമുറ്റം തഞ്ചത്തില്‍ മോടികൂട്ടി പൂക്കളം വൃത്തത്തില്‍ കോറിടേണം പത്തുവിഭാഗങ്ങളാക്ക വേണം പത്താം

പാടത്ത് പൊന്നണിഞ്ഞ കൊയ്ത്തുകഴിഞ്ഞ്, പാടങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. മാവേലി മന്നന്റെ വരവിനായി, മനസ്സുകളില്‍ പൂക്കളമൊരുങ്ങീ. അത്തം പത്തിന് പൂവിടാന്‍ ഓടിയെത്തി,

സത്യം, സമത്വം, നീതി തേടി സര്‍വ്വസൈന്യാധിപനായി സ്വയം ഭാവിച്ചു. ദരിദ്രരുടെ മേല്‍ കരുണ ചൊരിയാന്‍ അനീതികളോടേറ്റുമുട്ടി. കണ്ണില്‍, മനസ്സില്‍ തിന്മകളെ

സ്വരരാഗലയതാളം വരമേകുമൊരുകാലം ഇരുളിന്റെ വാരിധിയിലിതളായി വിരിയുന്ന ഗുരുവിന്റെയനുഗ്രഹത്തിരിനാളം പുലരിക്ക് അരുണന്റെ വര്‍ണ്ണജാലം സ്വരരാഗലയതാളം… സൂര്യപ്രഭാവത്തിനാനന്ദലഹരിയില്‍ വിരല്‍ത്തുമ്പില്‍ മലര്‍ വിരിഞ്ഞു ഹൃദയതംബുരു

ഇനിയൊന്നു കൂടി ജനിക്കണം എനിക്കിനിയൊന്നു കൂടി ജനിക്കണം ആരാരും കാണാതെയാരോരുമറിയാതെ ഒരു കാട്ടു പൂവായ് ജനിക്കണം ഇനിയൊന്നു കൂടി തളിര്‍ക്കണം

മാമല നാടെന്‍ നാട്‌ ചേലെഴും മലയാളം… മാമക ഹൃദയത്തി- ലാനന്ദം മലയാളം… ശാരിക കിളി പ്പെതല്‍ പാടിയ മലയാളം… മാതൃഭാവത്തിന്‍

നാളെ നാളെ നീളെ നീളെ നേരമേറെയായ്, ചെയ്തിടേണ്ട കര്‍മ്മമത്രെ ബാക്കിയേറെയായ്. ഇന്നിമിഷം പോയ് മറഞ്ഞ് ഭൂതകാലമായ്, കുടികെടത്തും മടിയതെന്ന് ഓര്‍മ്മ

അസമത്വത്തിന്‍ രക്തസാക്ഷി, സ്ത്രീ സ്വാതന്ത്ര്യത്തിന്‍ ആത്മസംഘര്‍ഷ പര്‍വ്വമേറെ താണ്ടിയവള്‍. മതിലുകള്‍ക്കുളളിലെ കൂച്ചുവിലങ്ങണിഞ്ഞ പെണ്‍മാനസങ്ങളെ ബന്ധനമുക്തയാക്കുവാന്‍ ഭൂതകാലത്തിന്റെ ശിശിര നിദ്രയില്‍ മഞ്ഞുപാളികള്‍

ഭാരതത്തെ ജീവനായി ശ്വാസമായി നടന്നവര്‍ കോട്ടപോലെ നെഞ്ചുകാട്ടി പിടിച്ചെടുത്ത സ്വാതന്ത്ര്യം നെഞ്ചകത്തിനുള്ളിലെന്നും കൊത്തിവെച്ച പേരിത് ഭാരതാംമ്പ നമുക്ക് തന്ന നന്മകള്‍

ഒരു വളവൊട്ടിയമര്‍ന്ന് വട്ടംചുറ്റിയണയുന്ന ഒരു തിരമാലയാം മനസ്സല്ലേ…? മനുഷ്യന്റെ മനസിലാര്‍ത്തലച്ച പ്രണയം പോലെ മധുരമാം അനുഭൂതിയല്ലേ..,? മദഭ്രാന്തിന്റെ ഉള്ളറയിലെ അടങ്ങാത്ത

ക എന്നാല്‍ ഒരു വരയില്‍ വളഞ്ഞ് പുളഞ്ഞൊഴു കുമൊര നദിയല്ലേ. പല മനുഷ്യരെയും പോലെ? ‘ക എന്നല്‍ കാമനയല്ലേ, കാമത്തിന്റെ

എട്ടു പതിറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു നമ്മുടെ സ്വാതന്ത്ര്യ ജന്മ വര്‍ഷങ്ങള്‍ സ്വാതന്ത്യമെന്നത് സത്യമോ നമ്മുടെ ഭാരതഭൂവില്‍ ? ബാപ്പുജി, നേതാജി

പിറന്ന ഭാരതമക്കള്‍ ഞങ്ങള്‍ ഒരേ സ്വരത്തില്‍ പാടുന്നു, സ്വാതന്ത്ര്യത്തിന്‍ അമൃതാനന്ദം ജീവനരാഗ സ്പന്ദനമേ! മൂവര്‍ണക്കൊടിയലഞൊറിയും സ്വാതന്ത്ര്യത്തിനിളം കാറ്റില്‍ സാഹോദര്യം മഴവില്ലേറ്റിയ

സ്വാതന്ത്ര്യത്തിന്‍ പുലരിപിറന്നൊരു മൂവര്‍ണ്ണക്കൊടിപാറുന്നേ.. പുലരിത്തുമ്പില്‍ പുതുമഴപോലെ മണ്ണും മനസ്സും കുളിരുന്നേ.. കാലം വെന്നിയ ധീരമനസ്സുകള്‍ നേടി തന്നൊരുമണ്ണല്ലോ പാടിയുണര്‍ത്താന്‍ പറവകള്‍ക്കെന്നും