
സാഗരം വെടിഞ്ഞെത്തും സൂര്യനന്തിയോളവും സാരസം വിടര്‍ന്നപോല്‍ ശോഭയോടെരിയുമ്പോള്‍, സാദ്ധ്വിയാം ധരിത്രിയില്‍ പൊന്നൊളി പരക്കുന്നു സാതമോടുണര്‍ന്നെല്ലാം ജീവിതം നയിക്കുവാന്‍.. സാമഗാനമോതി നീ
പാരിന്റെ കന്മഷമൂറ്റാന്‍ ജ്വലിച്ച മേഘഗര്‍ജ്ജനങ്ങളില്‍ നുരയുന്നതൊക്കെയും അനീതിയുടെ പാഴ്‌ച്ചെടികള്‍ മാത്രം വിഹായസ്സിന്‍ നവജ്വാലയില്‍ ചിദാനന്ദനാളം കൊളുത്താന്‍ ഒരുങ്ങിയുണരുന്ന തിരമാലകള്‍ ഭയപ്പാടിന്റെ
ബന്ധങ്ങള്‍ മുറിച്ചു വാഴുമ്പോള്‍ ബന്ധനങ്ങള്‍ ശൂന്യമാണ്. നന്മ വിളയാത്ത ഭൂമിയില്‍ കുരുന്നു തലമുറകള്‍ ലക്ഷ്യമില്ലാതെ തേരോട്ടം നടത്തുന്നു. പ്രേമമെന്ന ദിവ്യ
പൂഴിയില്‍ നിന്നുരുവായൊരു മര്‍ത്യന്‍ പൂഴിയിലലിയുന്നൊരുനാള്‍ അരു താര്‍ക്കുമിതൊന്നു മാറ്റുവാന്‍ കേമനാം നിര്‍മ്മിത ബുദ്ധിക്കും! കിളിവാതില്‍ കടന്നവന്‍ വന്ന നേരം കുഞ്ഞിപ്പെണ്ണൊന്നു
(കവിതാവിഷയം-ചില്ലുകൂട്ടിലെ അലങ്കാരമത്സ്യങ്ങള്‍) കണ്ണിലുടക്കിയ സൗന്ദര്യത്തെ വാണിജ്യവത്കരിച്ചവര്‍ അഭിരമിക്കുന്ന ഒരു ലോകം നമുക്കുണ്ട്. ആലങ്കാരികതയുടെപേരില്‍ കൂട്ടിലടയ്ക്കപ്പെട്ടവരുടെ ജീവിതം അതില്‍ തുടരുന്നു. തുടക്കവും
മധുമൊഴി തൂകും മലയാളത്തിന്‍ മഞ്ജിമയോലും സ്‌നേഹസ്പര്‍ശം മാനവസംസ്‌കാരത്തിന്‍ വിജയപതാക മാനത്തോളമുയര്‍ന്നു പറക്കട്ടെ മഴവില്ലിന്‍ ചാരുതപൂപ്പടയേന്തും മാമലനാടെന്‍ കോമള കേരള നാട്
ഹൃദയത്താല്‍ കണ്ണിനും കാതിനും മറവിയാല്‍ മറിയുന്ന മുറിവാണ് ഭ്രമമാം ഭ്രാന്ത്… പ്രകമ്പനത്തിന്‍ പ്രവാഹത്തിലൂടെ ഒഴുകുന്ന മരവിച്ച മനസില്‍ പതിയുന്ന ആഴമാണ്
വൃത്തം-ആകൃതി. ലക്ഷണം: മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം. വൃത്തമഞ്ജരി: ഏ. ആര്‍.രാജരാജവര്‍മ്മ. മാറ്റം! പരിണാമ ഗുപ്തിയോ
വരിക വരിക വാനിലുയരും കൊടികളുമായി നമ്മള്‍ ഒരുമയോടെ ഒന്നുചേര്‍ന്ന് മുന്നിലേക്ക് പോകാം വരിക വരിക ഹിമമുടിയില്‍ വിജയ താരമാകാന്‍ ഉയരെ
അഗ്‌നിയാല്‍ തിരി തെളിച്ചവള്‍ അക്ഷതം കൊണ്ടെന്നും പൂജ ചെയ്‌തോളവള്‍, അര്‍ത്ഥമില്ലാത്ത ജീവിതത്തിന്‍ അര്‍ത്ഥം തേടിയലഞ്ഞോളവള്‍, അക്ഷരമുരിയാടാതെ തെക്കേ തൊടിയില്‍ അഗ്‌നിയില്‍
ഇതള്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പങ്കാളിത്ത കവിതാസമാഹാരമായ ‘കവിതമൂളുന്ന രാപക്ഷികള്‍’ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഇഷ്ടമുള്ള വിഷയം എഴുതാം. പങ്കാളിത്ത ഫീസുണ്ടായിരിക്കുന്നതാണ്.
ഉന്നതനാകും സൃഷ്ടാ വൊരുനാള്‍…. നിര്‍മ്മലമാകും. സ്‌നേഹത്താലേ… അന്ധതയേറും കൂരിരുള്‍ നോക്കി… ഉളവാകട്ടെയെന്നരുള്‍ ചെയ്തു…. ഉളവായുടനെ സത്യവെളിച്ചം… ഉളവായങ്ങനെ നീലാകാശം… മോടിയോടുളവായ്
ഭ്രമമാര്‍ന്നൊരുയിരവിലായിട്ടല്ലോ ഭാര്യഭര്‍ത്താക്കന്മാരൊന്നിച്ചപ്പോള്‍ ഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവര്‍ ഭ്രാന്തുള്ളോരായീയൂഴിയില്‍പ്പിറന്നു. ഭേദമുണ്ടവര്‍ക്കെങ്കിലുമൊന്നായി ഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോള്‍ ഭൂജാതനായൊരുനിമിഷത്തിലായി ഭ്രാന്തോടെയവര്‍അലറിക്കരയുന്നു. ഭയമായതെന്നുമുള്ളില്‍നിറഞ്ഞു ഭൂഗോളമാകെയഴലായിപ്പടര്‍ന്നു ഭാഷണത്തിലുമതുപ്രതിധ്വനിച്ചു ഭീതിമാറാത്തമര്‍ത്യന്മാരായവര്‍. ഭയമാര്‍ന്നൊരുള്ളത്തിലായിതാ ഭേദ്യമേകാനുള്ളപ്രകൃതിയുമായി ഭാവത്തിലൊന്നല്ലെതിരായെന്നും
സ്‌നേഹിക്കുകയായിരുന്നു കണ്ണാ ഞാന്‍ നിന്നെയേറെ മനുഷ്യര്‍സൃഷ്ടിച്ചതാം മതങ്ങളില്‍ ദൈവങ്ങള്‍ അനേകമുണ്ടെങ്കിലും എന്‍ മാനസം കവര്‍ന്നൊരു ദൈവദൂതന്‍ നീയല്ലയോ കണ്ണാ! നിന്‍
ഞാന്‍ മൗര്‍വ്വി, രാമന് സീത പോലെ കൃഷ്ണന് രാധ പോലെ ശിവന് ശക്തി പോലെ പതിക്ക്, ജീവന്‍ പാതി പകുത്ത്
By pressing the Subscribe button, you confirm that you have read our Privacy Policy.