
പഞ്ഞിക്കെട്ടുകൾക്കുമേൽ ചിറകുവിരിച്ച് പറക്കുന്ന വെള്ളക്കുതിരമേലാണ് അലസതയുടെ ഇരിപ്പ്. അരപ്പട്ടയിൽ കുരുങ്ങിയ നിരവധിയായ യാത്രികർക്ക് ഒരൊറ്റ യന്ത്രക്കുതിര. നക്ഷത്രങ്ങൾ ഭൂമിയിലേക്ക്
അടിപൊളിയുടെ അവതാര – പ്പെരുമകളിൽ ജനകോടിക – ളടിപിണയും, കലികാല – ത്തിറയാട്ടക്കാലം ! അഴിമതിയുടെ യടിവസ്ത്ര – മുരിയുന്ന.
ബാല്യമൊളിപ്പിച്ച ചെപ്പിലെ നീലയും പച്ചയും ചോപ്പും; പലവർണ്ണപ്പളുങ്ക് ഗോലികൾ. കണ്ണാടിക്കവിളുകൾ, കണ്ണെഴുതിയോരൊറ്റ ക്കണ്ണ്, കണ്ട് മോഹിച്ചാ ലൊളിച്ചു കളിക്കും
അടുക്കിവെച്ച പുസ്തകത്താളിൽ ഒളിച്ചുവെച്ച മയിൽപ്പീലി പ്രസവിച്ച് ഇരട്ടിച്ചില്ല. കെട്ടുപൊട്ടി, അടുക്കുതെറ്റിയ പുസ്തകക്കെട്ടിൽ പൊടിനിറഞ്ഞു. ചിതലരിച്ചതാളിന്റെ എണ്ണം കുറഞ്ഞു. വറ്റിയ
■■■■■■■■■■■ ചോരവറ്റാത്ത നേത്രത്തിനക്കരെ പാരമുള്ളോരു ഹൃത്തടം നിശ്ചയം നേരുതോരാതെ പെയ്യുന്ന കാലമേ ചാരെയെത്തിടും വാഴ്‌വിൻ്റെ വഞ്ചികൾ തേരുരുണ്ടു വരുന്നുണ്ടു കേട്ടുവോ
കവിത – കനകനളിനം ഇമകളിതുവരെയുമൊരുമാത്രചിമ്മാതേറെ ആമോദമോടെന്നുമാഴിവിട്ടെത്തുവോൻ, അമൃതമയകിരണമവനിക്കു നല്കീടുവാൻ തൂമയോടാകാശമദ്ധ്യേയുദിക്കണം.. തളയണിയുമരുണനകതാരിലെ സ്നേഹമോ- ടാളിത്തുടിച്ചഗ്നിശോഭയോടെത്തുവാൻ, കളമൃദുലലയലളിതഗാനങ്ങളാലില- ത്താളത്തിലാലപിച്ചീടുന്നു പക്ഷികൾ.. പലഗ്രഹവുമിരുളിലൊളി
കവിത ======== ആരാണ്? ഗാന്ധിയെൻ ആത്മാവിനുള്ളിൽ അടിപതറാത്തൊരു ആദർശശാലിതൻ പേരാണ് ഗാന്ധി അഴകാർന്ന ചിത്രത്തിനുള്ളിൽ വിരിയുന്ന ദൃഢഗാത്ര രൂപത്തിൻ പേരാണ്
കവിത കുറിക്കുമ്പോൾ വിരലറ്റങ്ങൾ പച്ചില വള്ളികളായി പടർന്ന് പൂവിടർത്തുന്നത് പോലെയാണ്. പ്രണയഭാജനങ്ങളാ പൂവടർത്തി വരണമാല്യം കോർത്തു കൊൾക. ഇലച്ചീന്തിൽ ഇഷ്ടദേവന്
കവിത : 🍃 എന്നെ ഞാനാക്കിയ എന്റെ പുണ്യരാജ്യമേ സ്നേഹിക്കുന്നു നിന്നെ അതിലുപരി🍃 പ്രാണനെ പ്രണയിച്ചിടുന്നു. വീണയുടെ നാദം പോലെ
അമ്മ സിംഹങ്ങളേ പാല് ചുരത്തുമോ ഞങ്ങൾ നിസ്സാരരാ മാടിൻ കുരുന്നുകൾ . മുന്നിൽ വന്നാൽ കൊന്നു തിന്നുവാനാണ് നിൻ ജന്മ
മൗനം പെറ്റുപെരുകുന്നു; വേലിപ്പത്തലുകൾ തളിർത്ത് ആകാശത്തിനും അതിരാകുന്നു. ഭൂമിയെ വീതം വെയ്ക്കുന്നു; വീതഭൂമിയിലിരുന്നു ഞാൻ വേലിപ്പൂക്കളെ നോക്കി ചിരിക്കുന്നു. ‘ഈ
സഖീ,വസന്തമേ നീയണയും സമ്മോഹനനിമിഷംപാർത്തിരിപ്പൂ. സുസ്മിതം പൊഴിയും നിന്നാനന , സൗഭഗം നുകരാൻ കൊതിച്ചിരിപ്പൂ. സൂര്യാംശു പോലങ്ങു ദൂരെത്തെളിയും, സുപർണ്ണ
അസ്തമനത്തിൻ മായാജ്വാലയിൽ ആകാശത്താളിലുണരും സമ്മോഹനവർണകാന്തി സന്ധ്യാ ഭൈരവി മൂളും കാറ്റ് രാപ്പൂക്കളെ മുത്തി യുണർത്തുമ്പോൾ.. സ്വർഗ്ഗചാരുതയുണരു മിന്ദ്രിയ ലാളനകളിൽ സ്വച്ഛസ്വരലയമേളന
########################### ടാറിട്ട റോഡിനെ മടക്കി, മടക്കിയെടുക്കാറുണ്ട്! അതിനടിയിലെ മണ്ണിൽ പുതഞ്ഞു പോയ ശ്വാസമിടിപ്പുകളെ എണ്ണിപ്പരതാറുണ്ട്… പച്ചജീവനുമേൽ ഓർക്കാപ്പുറത്ത് നിരത്തപ്പെട്ട പാറക്കഷണങ്ങളുടെ
By pressing the Subscribe button, you confirm that you have read our Privacy Policy.