LIMA WORLD LIBRARY

കവിത

  അറിയുന്നു ഞാൻ ഗുരോ വൈകിയാണെങ്കിലും കടം കൊണ്ടതാണെന്റെ ജീവിതം വാസ്തവം. ഒരു കാറും വീടുമല്ലീ യുടൽ കൂടും കടംകൊണ്ട

  പഞ്ഞിക്കെട്ടുകൾക്കുമേൽ ചിറകുവിരിച്ച് പറക്കുന്ന വെള്ളക്കുതിരമേലാണ് അലസതയുടെ ഇരിപ്പ്. അരപ്പട്ടയിൽ കുരുങ്ങിയ നിരവധിയായ യാത്രികർക്ക് ഒരൊറ്റ യന്ത്രക്കുതിര. നക്ഷത്രങ്ങൾ ഭൂമിയിലേക്ക്

അടിപൊളിയുടെ അവതാര – പ്പെരുമകളിൽ ജനകോടിക – ളടിപിണയും, കലികാല – ത്തിറയാട്ടക്കാലം ! അഴിമതിയുടെ യടിവസ്ത്ര – മുരിയുന്ന.

  ബാല്യമൊളിപ്പിച്ച ചെപ്പിലെ നീലയും പച്ചയും ചോപ്പും; പലവർണ്ണപ്പളുങ്ക് ഗോലികൾ. കണ്ണാടിക്കവിളുകൾ, കണ്ണെഴുതിയോരൊറ്റ ക്കണ്ണ്, കണ്ട് മോഹിച്ചാ ലൊളിച്ചു കളിക്കും

  അടുക്കിവെച്ച പുസ്തകത്താളിൽ ഒളിച്ചുവെച്ച മയിൽപ്പീലി പ്രസവിച്ച് ഇരട്ടിച്ചില്ല. കെട്ടുപൊട്ടി, അടുക്കുതെറ്റിയ പുസ്തകക്കെട്ടിൽ പൊടിനിറഞ്ഞു. ചിതലരിച്ചതാളിന്റെ എണ്ണം കുറഞ്ഞു. വറ്റിയ

■■■■■■■■■■■ ചോരവറ്റാത്ത നേത്രത്തിനക്കരെ പാരമുള്ളോരു ഹൃത്തടം നിശ്ചയം നേരുതോരാതെ പെയ്യുന്ന കാലമേ ചാരെയെത്തിടും വാഴ്‌വിൻ്റെ വഞ്ചികൾ തേരുരുണ്ടു വരുന്നുണ്ടു കേട്ടുവോ

കവിത – കനകനളിനം ഇമകളിതുവരെയുമൊരുമാത്രചിമ്മാതേറെ ആമോദമോടെന്നുമാഴിവിട്ടെത്തുവോൻ, അമൃതമയകിരണമവനിക്കു നല്കീടുവാൻ തൂമയോടാകാശമദ്ധ്യേയുദിക്കണം.. തളയണിയുമരുണനകതാരിലെ സ്നേഹമോ- ടാളിത്തുടിച്ചഗ്നിശോഭയോടെത്തുവാൻ, കളമൃദുലലയലളിതഗാനങ്ങളാലില- ത്താളത്തിലാലപിച്ചീടുന്നു പക്ഷികൾ.. പലഗ്രഹവുമിരുളിലൊളി

കവിത ======== ആരാണ്? ഗാന്ധിയെൻ ആത്മാവിനുള്ളിൽ അടിപതറാത്തൊരു ആദർശശാലിതൻ പേരാണ് ഗാന്ധി അഴകാർന്ന ചിത്രത്തിനുള്ളിൽ വിരിയുന്ന ദൃഢഗാത്ര രൂപത്തിൻ പേരാണ്

കവിത കുറിക്കുമ്പോൾ വിരലറ്റങ്ങൾ പച്ചില വള്ളികളായി പടർന്ന് പൂവിടർത്തുന്നത് പോലെയാണ്. പ്രണയഭാജനങ്ങളാ പൂവടർത്തി വരണമാല്യം കോർത്തു കൊൾക. ഇലച്ചീന്തിൽ ഇഷ്ടദേവന്

കവിത : 🍃 എന്നെ ഞാനാക്കിയ എന്റെ പുണ്യരാജ്യമേ സ്നേഹിക്കുന്നു നിന്നെ അതിലുപരി🍃 പ്രാണനെ പ്രണയിച്ചിടുന്നു. വീണയുടെ നാദം പോലെ

അമ്മ സിംഹങ്ങളേ പാല് ചുരത്തുമോ ഞങ്ങൾ നിസ്സാരരാ മാടിൻ കുരുന്നുകൾ . മുന്നിൽ വന്നാൽ കൊന്നു തിന്നുവാനാണ് നിൻ ജന്മ

മൗനം പെറ്റുപെരുകുന്നു; വേലിപ്പത്തലുകൾ തളിർത്ത് ആകാശത്തിനും അതിരാകുന്നു. ഭൂമിയെ വീതം വെയ്ക്കുന്നു; വീതഭൂമിയിലിരുന്നു ഞാൻ വേലിപ്പൂക്കളെ നോക്കി ചിരിക്കുന്നു. ‘ഈ

  സഖീ,വസന്തമേ നീയണയും സമ്മോഹനനിമിഷംപാർത്തിരിപ്പൂ. സുസ്മിതം പൊഴിയും നിന്നാനന , സൗഭഗം നുകരാൻ കൊതിച്ചിരിപ്പൂ. സൂര്യാംശു പോലങ്ങു ദൂരെത്തെളിയും, സുപർണ്ണ

അസ്തമനത്തിൻ മായാജ്വാലയിൽ ആകാശത്താളിലുണരും സമ്മോഹനവർണകാന്തി സന്ധ്യാ ഭൈരവി മൂളും കാറ്റ് രാപ്പൂക്കളെ മുത്തി യുണർത്തുമ്പോൾ.. സ്വർഗ്ഗചാരുതയുണരു മിന്ദ്രിയ ലാളനകളിൽ സ്വച്ഛസ്വരലയമേളന

########################### ടാറിട്ട റോഡിനെ മടക്കി, മടക്കിയെടുക്കാറുണ്ട്! അതിനടിയിലെ മണ്ണിൽ പുതഞ്ഞു പോയ ശ്വാസമിടിപ്പുകളെ എണ്ണിപ്പരതാറുണ്ട്… പച്ചജീവനുമേൽ ഓർക്കാപ്പുറത്ത് നിരത്തപ്പെട്ട പാറക്കഷണങ്ങളുടെ