LIMA WORLD LIBRARY

കവിത

‘( കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു. )   ‘അമ്മ തൻ

പിറന്ന മണ്ണില്‍ നിന്നും മറവിയെടുത്ത കലയുടെ കണ്ണെഴുതി പൊട്ടും തൊട്ട് മണിമങ്കയായി നിന്ന നിന്നെ ഉഴിഞ്ഞ് ഞാന്‍ പറയട്ടെ, പ്രിയ

പൊള്ളിച്ചെടുത്ത ആകാശം കാറ്റ് മേഘങ്ങളെ കൂട്ടിവന്നു പുഴ ഒരുതുള്ളിക്കായി ദാഹിച്ചു മോഹം ചാറ്റൽമഴയായി പെയ്തു. വലത്ത് ഒഴുകുന്ന പുഴ ഇടത്ത്

മാരുതി വന്നപ്പോൾ മുക്കണ്ണൻ കണ്ണടച്ചേതു സുഗന്ധമാണാസ്വദിച്ചു . ഓർമ്മയിലുള്ള പരിമളം ആരുടേതെന്നു ഭഗവാനുണ്ടായി തപ്പൽ. “കള്ളസാക്ഷ്യം ചൊന്ന കൈതപ്പൂവിൻ മണം.”

എന്നെ കൊന്നു തിന്നിട്ട് നിനക്ക് എന്തു കിട്ടാനാണ് എന്ന ചോദ്യത്തിനു മുന്നില്‍ അവനൊരു മറുചോദ്യം ചോദിച്ചു നിന്നെ തിന്നാതിരിക്കാനുള്ള മതിയായ

സ്വയംവരപ്പന്തലിൽ സ്വപ്നരഥമേറിവരും കണ്മയി ദമയന്തി നീ ചിത്രലേഖതൂലിക സപ്തവർണ്ണങ്ങളിൽ വരയ്ക്കും അനിരുദ്ധകാമുകി നീ അഭിരാമി നീ, പ്രിയഭാമ നീ അധരപുടങ്ങളിൽ

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ

ചുറ്റുമുള്ളവരെ കാണാതിരിക്കാന്‍ ഞാനൊരു മതിലുക്കെട്ടി അതിനുള്ളിലൊരു വാഴ നട്ടു, ഹൃദയകൂമ്പിന്‍റെ നെടുകയില്‍ വാളുകൂര്‍പ്പിച്ച് തൊപ്പിവച്ചു മഴ പെയ്തു, മാനം വെളുത്തു

മാരീമണിയമ്മ കുഞ്ഞുതെന്നലോ – ടോതിയിവ്വിധം: “മാരുതാ നീ, മന്ദമായ് വീശി സദാ ആശ്വാസമേകുന്നോരീ, ജനമെത്ര നെറികെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം

മിഥുനം പടിയിറങ്ങുമീ വേളയിൽ, മതിയും പ്രകൃതിയും ശുദ്ധമാക്കീടുക . മലീമസമാം ചേട്ടയെപ്പുറത്താക്കൂ മഹിതയാം ശ്രീദേവിയെയുള്ളിലിരുത്തൂ. മഴനീരിനാൽ സ്ഫുടം ചെയ്തീ മഹിയെ

ഞാനോ നീയോ ആരാണ് വായിക്കപ്പെടാതെ പോയ പുസ്തകം. സൂര്യന്റെ ചൂടും ചന്ദ്രന്റെ തണുപ്പും രാത്രിയുടെ ചേങ്ങിലത്താളവും മറന്നു പോയല്ലോ നാം

അലകടല്‍ പോലെ നിന്‍ ഹൃദയം, തിരകള്‍ തീരം തേടുന്നു; പിന്നെയും പിന്നോക്കം പായുന്നു ശാന്തമാകൂ മനസ്സേ, തീരം നിനക്കായി കാത്തിരിപ്പൂ.

ഓർമ്മയുടെ മുറ്റം നിറയെ പൂക്കളുടെ സൗരഭ്യമാണെന്ന് കാലമെന്തിന് കള്ളം പറയണം? വഴിയിലും തൊടിയിലും വാക്കിന്റെ കാരമുള്ളുകൾ കൊമ്പ് കോർത്തു നിന്ന

അമ്മയുണ്ടെനിക്കീ ഉലകിൽ രണ്ടെണ്ണം ഒന്ന് അമ്മയാണെങ്കിൽ മറ്റേതമ്മായിയമ്മയായിടും ഇവരിൽ പൊന്നമ്മ എന്റെ പെറ്റമ്മയല്ലേ മറ്റേയമ്മ ജീവിത പാഠ- ങ്ങളെന്നെ പഠിപ്പിച്ചേറെ

ജനലരികിൽ കാഴ്ചകളുടെ ചലനം അവസാനിക്കുന്നില്ല. ചില്ലകളിൽ ചേക്കേറും മുമ്പ് ചില കിളികൾ കുശലം പറയും. ചിലച്ചു കൊണ്ട് മടിച്ചു നിൽക്കും