LIMA WORLD LIBRARY

കവിത

പിരിയുന്നു ഏകനായ് പതിതരായ് പലരിന്ന് പിരിയും മനസ്സിനെ പഴിചാരി പലവട്ടം പിരിയുന്നു പലവഴി പോകാതിരിയ്ക്കുവാൻ ഒരുപാട് സഹിയ്ക്കണം ഒരിക്കലും പിരിയാതെ

വിശിഷ്ടമായ ഒന്നിനെ ചേർത്തണയ്ക്കുവാനായി, കൈയിൽ ശിഷ്ടമുള്ള കാലത്തിൻ മിടിപ്പുകൾ വന്നുചേരുമെന്ന മോഹം. ശിഷ്ടമാത്രകൾ അനുനിമിഷം നിഷ്കരുണം ചോർന്നു പോകും ചില്ലുകുപ്പിയിലെ

ഓണം ഓണം തിരുവോണം. സോപ്പിട്ടോണം തിരുവോണം മാസ്ക്കിട്ടോണം. തിരുവോണം. ഗ്യാപ്പിട്ടോണം തിരുവോണം കാണം വിറ്റും പൊന്നോണം സാപ്പിട്ടോണം നല്ലോണം.

ഓണമാണെന്ന് നാട്ടുമാവിൻ മണം ഓണമാണെന്ന് കാട്ടുപൂഞ്ചോലകൾ ഓണമാണെന്ന് തിത്തിരിപ്പക്ഷികൾ ഓണമാണെന്ന് കൈതപ്പടർപ്പുകൾ തെക്കിനിപ്പച്ച- ചേനക്കുടകളിൽ, കപ്പലോട്ടം മധുര- നെല്ലിക്കയിൽ കൂട്ടിനുണ്ടെന്ന്

ഓണപ്പകലുകൾ പൊന്നിൻ ചിങ്ങത്തേരിൽ വന്നല്ലോ, കളകള താളം, മധുര നിനാദം ഒഴുകും തേനരുവി ; മനസ്സിൽ കിനിയും കിനാവരുവി ;

കിട്ടി സ്വാതന്ത്ര്യമെന്നതു കൊണ്ടു് തട്ടിയാദ്യം പിതാവിനെ പണ്ട്! ശക്തമായ നിലപാട് കൈക്കൊണ്ട ശക്തിയെ വീഴ്ത്തി തോക്കിൻ്റെ ഉണ്ട!! ചേറണി സ്വന്തം

===================== നീലവ്യോമമായെങ്ങും നീ വിളങ്ങുമ്പോൾ ഞാനാം നീർമണിമുത്തിന്നുള്ളിൽ നിന്നെ ഞാനൊളിപ്പി ക്കും. സാഗരസംഗീതമായ് നീയവതരിക്കുമ്പോൾ സാമമായ് ഹൃദന്തമാം ശംഖിൽ ഞാൻ

ഔഷധസസ്യങ്ങൾ ഏറെയാണ്, ഓരില, ഈരില, മൂവിലകൾ പുല്ലിൽത്തുടങ്ങി പൂമരം വരെ പർപ്പടകം,പാച്ചോറ്റി,പൊൻകൊരണ്ടി, കൈയ്യന്യം ,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങൽ, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി,

ഭാരതമേ നിൻ മിഴികളിലിന്നും ഒരു ദിനമാദിനം തെളിയുകയായ് പുലരി പ്രഭയിൽ സ്വതന്ത്ര്യത്തിൻ ചിറകടിനാദമുയർന്ന ദിനം. (ഭാരതമേ… ) നിണമാർന്ന മണ്ണിൻ

ഓർമ്മകളിലൊരുപാട് നെയ്യൊഴിക്കുമ്പോൾ ശ്രീലകത്തെ മിഴാവിന് മഴയൊഴിയുന്നില്ല… നേർത്ത പുടവകെട്ടിയ വിഗ്രഹത്തിൽ മുഖത്തെഴുതുമ്പോൾ അഗ്രഹാരത്തിലെ വിശപ്പിന്റെ പ്രതിധ്വനികൾ മടങ്ങുന്നില്ല. ‘ ചന്ദനച്ചാർത്തിൽ

ഹാ ഹാ വന്നല്ലോ പൊന്നോണം ഇനി നല്ലോണം ഉണ്ടോണം ഇനി നല്ലോണം ഉണ്ടോണം ഹാ ഹാ വന്നല്ലോ പൊന്നോണം വന്നോണം

ചങ്ങലകളില്ലാതെ കുഴിയാനകൾ പിറകോട്ടു നടന്ന്, വാരിക്കുഴിയിൽ ഒളിച്ചിരിക്കുന്ന കളിമൺ പത്തിരിപ്പ്. അടുപ്പും കിടക്കയും തെല്ലു ദൂരമിട്ട്, മുഖം നോക്കിയിരിക്കുന്നു. മാർജ്ജാരക

നിന്നെയും കാത്ത് ഞാനീ- ചാരുബെഞ്ചിനോരത്തിരുന്നു. ഇന്നലെ പെയ്ത മഴയിൽ ഇലകളിൽ ഒളിപ്പിച്ച കുഞ്ഞുനീർത്തുള്ളികൾ മെല്ലെ ഉതിർന്നു താഴേക്ക് വീഴവേ.. രണ്ടോമൽ

ജനാല തുറക്കുമ്പോൾ ഒരു ചെണ്ടുമല്ലി. തിങ്ങിനിറഞ്ഞ് ഞാനെങ്ങനെ വിടരാതിരിക്കും എന്ന മാതിരി. എനിക്കെപ്പോഴും നീയിങ്ങനെ. പറന്നു പറ്റുന്ന കണ്ണുകൾ ഒരിക്കലും

എറിയുന്നവ,നാനന്ദം. കൊള്ളുന്നവനോ…നൊമ്പരം! നീറും മനസ്സുള്ളവർ, പലപ്പോഴു, മേറുപടക്കങ്ങളാകും. ചിലപ്പോൾ, ഏറുപടക്കങ്ങൾ ചേറ്റിലും, പൊരുതി,പ്പൊട്ടിത്തെറിക്കും, ചാവേറുകളാവും! വർഗ്ഗീയ-വംശീയ ശത്രുവിന്റെ കൈയ്യിൽ, അവഗണന,