LIMA WORLD LIBRARY

കവിത

വിശ്വജാലകങ്ങള്‍ തകര്‍ത്തു കുതികൊള്ളും കൊടുങ്കാറ്റിന്‍ രാക്ഷസക്കൈകള്‍ വന്‍മരങ്ങളെ കടപുഴക്കി, അംബരമാകെയിരുണ്ടുകൂടി, ചാന്ദ്രവദനം മറച്ചൊരാ ഭീകരരാത്രി. മേഘ ഗര്‍ജ്ജനങ്ങള്‍, മിന്നല്‍പ്പിണറുകള്‍ എങ്ങും

എത്ര ദുരന്തങ്ങള്‍ താണ്ടണമീനമ്മള്‍, എത്ര പ്രളയങ്ങള്‍ കാണണമീനമ്മള്‍, എത്ര പേമാരിയില്‍ മുങ്ങണമീനമ്മള്‍. എത്ര ഉരുള്‍പൊട്ടല്‍ കണ്ണീര്‍കയങ്ങളായ്.   ആരുടെ കുറ്റമോ

ഓളത്തില്‍ ചാഞ്ചാടിയും താളത്തില്‍ കുണുങ്ങിയും ഒഴുകി നടപ്പാണ് നൗകയാം കമനിയും വിണ്ണതിലൊരു കൂട്ടം വാരിദമൊഴുകുന്നു വശ്യമാമൊരു പഞ്ഞിത്തുണ്ടുകള്‍ ചേര്‍ന്ന പോലെ

ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന്

കുന്നിന്‍ചെരുവിലെ കൊട്ടാരകെട്ടുള്ളില്‍ വാഴ്വിലേക്കെത്തിനോക്കുന്നനീ പൈങ്കിളി ശ്യാമവര്‍ണ്ണാംബരമാകെ കുളിര്‍പ്പിച്ചു താരകം പൂത്തപോല്‍ മിന്നിത്തെളിയുന്നു നീലക്കസവു ഞൊറിഞ്ഞുടയാടയില്‍ വര്‍ണ്ണാഭ തീര്‍ക്കുന്നു ഹൃദ്യതേ നീയെന്നും

ആരാണ് ഞാനീ പ്രപഞ്ച വനികയില്‍ ആരുമേയല്ലാത്ത കേവല ധൂളി പോല്‍ ! ആദരിച്ചീടുവാനാ – ണെങ്കില്‍ എത്രയോ ആദര്‍ശ ശാലികള്‍

മലയാളമേ, മലയാളമേ, മൃദുല മൊഴികളില്‍, ശ്രുതിലയമുണര്‍ത്തും, മാതൃഭാവത്തിന്‍ മാധുര്യമേ.. സരിഗമ മൂളും സാഗരത്തിരകള്‍ സ്വരജതിയുതിര്‍ക്കും സംഗീതമേ.. മനോഹര,മലയാളമേ…. മംഗളം ,മംഗളം

മലയാളക്കര തന്റെ തനിമതന്‍ തനുവെല്ലാം മാനവ മാനസ ചിറകിലേറ്റി. അതിലൂറ്റം കൊള്ളുമീ കേരളീയര്‍ നാം അതിലേറെ അഭിമാന ഭാജനങ്ങള്‍. സഹ്യസാനുക്കളും

പദങ്ങള്‍, ചിന്തകള്‍ കലങ്ങിമറിയുന്നു മസ്തിഷ്‌കത്തില്‍ നുരയുന്നൂ വിളറിയ ഘടികാരമണിസൂചകങ്ങള്‍. ഉരുകിയൊലിക്കുന്നു ഉടലോടെ വെന്തുനീറിയമരുന്നു അടിയുറച്ച ബോധമണ്ഡലങ്ങള്‍. ചിറകുവിരിച്ച് പൂര്‍ണ്ണ സുഷുപ്തിയില്‍

വ്യഥകളാല്‍ നീറുന്നു ഹൃദയം ആത്മസംഘര്‍ഷങ്ങളും ആഘാതങ്ങളും പല ഭാവങ്ങളായി പല താളങ്ങളായി പങ്കുവക്കുവാനൊരു തകരച്ചെണ്ട ഉണര്‍വിന്റെ സഹജരൂപന്‍ . ഉയിരോടലിഞ്ഞ

ഞാന്‍ ഒരു കാന്‍സര്‍ രോഗി. അര്‍ബുദ കോശങ്ങളുടെ അഭയാര്‍ത്ഥി. അര്‍ബുദ കോശങ്ങള്‍ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയില്‍

പ്രണയത്തിന്റെ മഹാസാഗരമാണ് കവിത. നിലയ്ക്കാത്ത തിരയിളക്കം വരികളായി തിളച്ചു പൊന്തും. ആഴമളക്കാന്‍ സാധിക്കാതെ അഗാധതയിലേക്ക് ഊളിയിടും. നീല ഞരമ്പുകള്‍ വലിഞ്ഞു

സത്യം പേറി നടക്കും ശാസ്ത്ര – മുഖത്തില്‍ കരിതേച്ചീടാനായ് അന്ധതമുറ്റിയവിശ്വാസത്തിന്‍ കളരിക്കളമാ ണിന്നിന്‍ഡ്യാ…. മാനവ ജീവിത മുന്നേറ്റത്തിന്‍ വെളിച്ചമേകിയ ശാസ്ത്രത്തെ

പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍ ചന്ദനത്തേരേറി, വിണ്‍തലവാടിയിലണഞ്ഞ ഇന്ദുബിംബമേ ചിരിക്കയോ നീ, യലസമായ്. ശീതളപവനസമേതം പനിനീര്‍പളുങ്കലയായി ശ്യാമളയിളയിലുലാത്താനണയുകയോ നീ? കൈതപ്പോളകള്‍ ചിന്നിയയരിയ സുഗന്ധം

അവഗണനയല്ലിന്നെനിക്കു വേണ്ടത് പരിഗണനയെന്നു ലോകമേ തിരിച്ചറിയുക കൂ4ത്തമുനകളേറ്റു പിടയുകയാണെന്നും കണ്ണിലെ സൂര്യന്റെ തിരി താഴ്ത്തുക അപരാധമൊന്നും ചെയ്തതല്ല അനന്യ, ഓര്‍മ്മകള്‍