LIMA WORLD LIBRARY

നോവൽ

ഈസ്റ്റ് ഹാമിലെ മുരുകന്‍ അമ്പലത്തിന് മുന്നില്‍ ആളുകളുടെ എണ്ണം കൂടിവന്നു. മിക്കവരും ഉച്ചയൂണിന് വരുന്ന സ്ഥിരാഗംങ്ങളാണ്. ആ കൂട്ടത്തില്‍ മാണി

ഞാന്‍ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അരുണ്‍ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാന്‍ ഓരോന്നു പറയുമ്പോഴും അവന്റെ മുഖത്ത് മിന്നിമറയുന്ന

ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല.

അരുണിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്റെ ഹൃദയാന്തര്‍ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി. അന്ന് അരുണിന്റെ നിര്‍ബന്ധം മൂലം ഞങ്ങള്‍

ഇംഗ്ലണ്ട്. ആകാശ നിലാവില്‍ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീര്‍ത്ഥയാത്രപോലെ മഞ്ഞുപൂക്കള്‍ വിടരുന്നു. അത് വിടര്‍ന്ന് വിടര്‍ന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ

എന്നെങ്കിലുമൊരിക്കല്‍ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് .നിന്റെ ഈ മമ്മി ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ

ഒരു പുരോഹിതന്‍ മുന്നോട്ട് മുഖം കൊടുത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതിനിടയില്‍ സിന്ധു കുരിശെടുത്ത് ഭിത്തിയില്‍ ചാരി പെട്ടെന്ന് പുറത്തേക്കിറങ്ങിയത് ആരും കണ്ടില്ല.

എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കേ ഏലീ വിളിച്ചു, ‘മോളെ സിന്ധൂ’. മുകളിലേക്കുയര്‍ന്ന കമ്പിവടി പെട്ടെന്ന് നിശ്ചലമായി. പിന്നെ മെല്ലെ താഴ്ന്നു. അപ്പോഴും

ഞാന്‍ താങ്ങിയെടുത്ത് എന്റെ കസേരയില്‍ ഇരുത്തി. ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാല്‍ മതി

”ഹലോ…’ അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി. ”ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങള്‍ എന്നാണ് ഇങ്ങോട്ടു വരുന്നത്?

എങ്ങും ശാന്തത നടമാടി. മുറ്റത്തെ മരത്തില്‍ ഏതോ കിളികള്‍ ചിലക്കുന്നു. ഇനിയൊരിക്കവും ഇതുപോലൊരു അവസരം ലഭിക്കില്ല. എത്രവര്‍ഷങ്ങളാണ് ഇവള്‍ക്കായി കാത്തിരുന്നത്

സംതൃപ്തിയടോയെ അവളുടെ മുഖത്ത് നോക്കിക്കൊണ്ടിരിക്കെ അയാളുടെ ദൃഷ്ടികള്‍ കൂടെക്കൂടെ വാതില്‍ക്കലോളം പോകുന്നുണ്ടായിരുന്നു. സിനിമാലോകത്ത് പല സുന്ദരിമാരും വന്നുപോയിട്ടുണ്ട്. അവരില്‍ നിന്നൊക്കെ

അദ്ദേഹത്തെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഞാന്‍ പറഞ്ഞു… ‘അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാന്‍ ഹൃദയം പൊട്ടി

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്റെ സമീപമെത്തി അവനു മുത്തം നല്‍കുമ്പോള്‍ എന്റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ

കാറ്റ് വീശിയടിച്ചു. വെയിലില്‍ തമ്പിയുടെ വെള്ളയും നീലയും നിറമുള്ള ജീന്‍സ് തിളങ്ങി. മരത്തിലിരുന്ന കാക്കകള്‍ കരഞ്ഞു. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.