
പത്രത്തില്‍ കിരണിന്‍റെ ഫോട്ടോയും വാര്‍ത്തയും കണ്ട് കരുണ്‍ അന്ധാളിച്ചു. അവന്‍ വാര്‍ത്തയിലേക്ക് കണ്ണുകളോടിച്ചു. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു
വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന
നാട്ടില് വലിയ മാറ്റം വന്നിരിക്കുന്നു. നാട്ടു വഴികളില് എല്ലാം വൈദ്യുതി ബള്ബുകള് പ്രഭ ചൊരിഞ്ഞു നിന്നു. സര്ക്കാര് ആശുപത്രിയില് ഒരു
കാറില്‍ നിന്നിറങ്ങിയ ശങ്കരനെ കണ്ടമാത്രയില്‍ കിരണ്‍ അകത്തേക്കു പോയി. തെരെഞ്ഞെടുപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ശങ്കരന്‍. കരുണ്‍ സൂക്ഷിച്ചു നോക്കി. നാട്
വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന
ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു
ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയത് ഓമന മാത്രമായിരുന്നു. പപ്പയും കരുണും നാട്ടുകാരുടെ പുതിയ വിജയാഹ്ലാദത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു
”ഓടിക്കോ… ഓടിക്കോ… നാട്ടുകാരേ… ക്യാമറ വരുന്നുണ്ടേ…!” ഉമ്മറത്തുനിന്നും ഹാളിലേക്ക് ഓടിക്കയറിയ സിസിലി വിളിച്ചുകൂവി. വർണ്ണദീപങ്ങൾ പ്രകാശിക്കുന്ന, അലങ്കരിച്ച ഹാളിൽ പെൺകുട്ടികൾ
ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു
ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്ന കിരണ്‍ സിവില്‍ സര്‍വീസ് എഴുതി എഴുതി ഒന്നാം റാങ്കോടെ പസ്സായി. ഐഎഎസിനുള്ള അവസരം
ആകാശവിതാനത്തിൽനിന്ന് അദൃശ്യമായ കരങ്ങൾ നീട്ടിയ പാതി മുറിച്ച തിരുവോസ്തി പോലെ ചന്ദ്രബിംബം തെളിഞ്ഞു. മീനച്ചൂടിലെ കറുത്ത മേഘങ്ങൾ അതിനു മുന്നിൽ
കവിത ഒരു കുളിരല പോലെ പതഞ്ഞു വന്നതാണ്. വന് തിരമാലകള് കയറി വന്നു കുതിച്ചുയര്ന്നു . ആകാശം മുട്ടുമാറ് ഗര്ജ്ജിച്ച്
കിടക്കയിൽ ക്ഷീണിതനായി കിടക്കുന്ന മകനെ ബിന്ദു ദുഃഖഭാരത്തോടെ നോക്കി. സ്വന്തം നാടിനുവേണ്ടി ജീവൻതന്നെ ബലികൊടുക്കാൻ തയ്യാറാകുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല.
കത്രീനയുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യകാഴ്ച്ച, ഭിത്തിയുടെ നീല നിറത്തിൽ പ്രശോഭിക്കുന്ന കന്യാമറിയത്തിന്റെ ചിത്രമാണ്. ത്രിമാന രൂപത്തിൽ വർണ്ണപ്രകാശത്തിൽ പ്രത്യക്ഷപ്പെട്ട്
ഓണത്തിന്റെ കായവറുത്തതും ശര്ക്കരവരട്ടിയും ചേന വറുത്തതുമൊക്കെ എല്ലാവരും കരുതിക്കൊണ്ട് വന്നിരുന്നു. ഉണക്കി വറുത്ത കാട്ടിറച്ചിയും, ചെമ്മീൻ അച്ചാറുമൊക്കെ മോളി കൊണ്ടുവന്ന
By pressing the Subscribe button, you confirm that you have read our Privacy Policy.