
വീട്ടിലെത്തിയ കിരണിനെ ഓമന കെട്ടിപ്പിടിച്ച് ചുംബിച്ചു. അവള്‍ ഓടിച്ചെന്ന് പപ്പയെയും ചുംബിച്ചു. സൂര്യന്‍ ആകാശത്ത് തിളച്ചുനിന്നു. മകളെ കണ്ടമാത്രയില്‍ ഓമനയുടെ
ശ്രീദേവിചേച്ചിയെ വീട്ടില് വിട്ടിട്ടുവരാന് അമ്മയ്ക്ക് മടി. അതിനാല് ബാലഗോപനും ചേച്ചിയും രാവിലെതന്നെ വിണ്ടും ഗോപേട്ടന്റെ വീട്ടില് പോയി. പോകുമ്പോള് അമ്മുമ്മയെയും
കപ്പബിരിയാണി ഷെവലിയർ ഹൗസിന്റെ അടുക്കള ഭാഗത്തു ഓട് മേഞ്ഞ ചായ്പ്പിൽ രണ്ട് വലിയ അടുപ്പുകളിൽ ചിരട്ടക്കനലുകൾ ആളിക്കൊണ്ടിരുന്നു. ഒന്നാമത്തെ അടുപ്പിലെ
കിരണ്‍ യൂണിവേഴ്സിറ്റി അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ നല്ല ചൂട്. ലണ്ടനില്‍ നല്ല തണുപ്പും. ജന്മനാട്ടിലെ നിര്‍മ്മലമായ വായു
രണ്ടാം ഓണം ദിനേശന്റെ ക്ഷണപ്രകാരം അവിടെയാണല്ലോ. വര്ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവുകള് മുറിഞ്ഞു പോയിരുന്നത് ഇന്ന് മക്കളായിട്ടു കൂട്ടി ഇണക്കിയിരിക്കുന്നു. അതിന്റെ
”വല്യമ്മച്ചീ, ഈ ക്യാമറയിലേക്കൊന്നുനോക്കി ചിരിച്ചേ.” അന്നാമ്മയുടെ എഴുപത്തിയെട്ടു വർഷം പഴക്കമുള്ള കണ്ണുകൾ ക്യാമറാലെൻസിലേക്കു പറന്നു. മോളിക്കുട്ടി ചുരിദാറിന്റെ ഷാൾ പിന്നിലേക്ക്
ഒരു ശനിയാഴ്ച. ശങ്കരന്‍ നായരുടെ പുതിയ ബംഗ്ലാവിന്‍റെ മുറ്റത്ത് മണ്ടന്‍ മാധവന്‍ കഴിഞ്ഞ രാത്രിയില്‍ കെണിയില്‍ വീഴ്ത്തിയ രണ്ട് പന്നിയെലികളെ
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ. ഒരുക്കമുള്ള ഹൃദയം വഴി എന്നെ താങ്ങേണമേ. അത്യുന്നതനേ എന്റെ സങ്കേതവും കോട്ടയും
ഉത്രാടം പിറന്നു. അകത്ത് ഓണത്തിരക്ക് പൊടിപൊടിക്കുന്നു.തിരുവോണത്തെക്കള് വിശേഷമാണ് ഉരതാടത്തിന്. പതിവിനു വിപരീതമായി അമ്മൂമ്മയും വന്നെത്തിയിട്ടുണ്ട്. ദിനേശേട്ടന് വരുന്നുണ്ടെന്നു അമ്മുമ്മയുടെ കാതില്
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്ക് വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഒരു കോണില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കരുണ്‍ കണ്ടു. പാടത്തിനടുത്ത്
കിരണ്‍ ലണ്ടനിലേക്ക് പോകുന്ന ദിവസം ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വന്നുപോയി. അവരില്‍ പലരും ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിക്കണമെന്ന് ഉപദേശിച്ചു.
ഓണാവധിക്ക് മുന്പ് എല്ലാ വിഷയത്തിലും പരീക്ഷ ഉണ്ടായിരുന്നു. എല്ലാം തന്നെ നന്നായി ചെയ്തു. ഇനി രണ്ടാഴ്ച അവധിയാണ്. പോകുന്നതിനു മുന്പ്
മാസങ്ങൾ കടന്നുപോയി. കിരണും കരുണും ബിരുദധാരികളായി. തുടർപഠനത്തിനായി മകളെ ലണ്ടനിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള എല്ലാ
ഒഴിവുദിവസം നോക്കി തുണിക്കടയിലൊന്നു പോകണമെന്ന് നളിനി പറഞ്ഞിരുന്നു. കൂടെ പോകണമെന്ന് നന്ദിനിയും കരുതിയിരുന്നു. കുറച്ചു ബ്രാകള് വാങ്ങണം. ഇപ്പോള് അച്ഛന്
മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി
By pressing the Subscribe button, you confirm that you have read our Privacy Policy.