LIMA WORLD LIBRARY

സാഹിത്യം/അനുഭവം

‘വെറുതെ സ്‌നേഹിക്കുക മെല്ലെ, അല്‍പ്പാല്‍പ്പമായി. കൂടുതല്‍ സ്‌നേഹം തിരിച്ചു വരുന്നതായി നിങ്ങള്‍ക്ക് അറിയാനാകും. സ്‌നേഹിച്ചുകൊണ്ടു മാത്രമേ സ്‌നേഹമെന്തെന്ന് അറിയാന്‍ കഴിയൂ.

വിജയപ്രദമായൊരു ജീവിതം പലപ്പോഴും ശ്രദ്ധേയമായിരിക്കണമെന്നില്ല. ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോന്നാലേ ജീവിതം വിജയിക്കുകയുള്ളുവെന്നു ധരിക്കാനും പാടില്ല. ഈശ്വരാനുഗ്രഹങ്ങളാല്‍ അലംകൃതവും സഹോദര സ്‌നേഹത്താല്‍

അസ്ഥിവാരമുള്ളതായിരിക്കണം നമ്മുടെ വിശ്വസ്തത. കല്ലാശാരി സിമന്റ് തേച്ചതിനു ശേഷമാണ് ഇഷ്ടിക ഉറപ്പിക്കുന്നത്. അതിന്റെ പുറത്തും സിമന്റ് തേച്ച് അടുത്ത ഇഷ്ടിക

ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ശക്തരാകുന്നത്… ദൂരെ നിന്ന് നോക്കുമ്പോള്‍ മാത്രമേ കാടുള്ളൂ… അടുത്തുചെന്നു നോക്കുമ്പോള്‍ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്…

പുഴു പൂമ്പാറ്റയാകുന്നതിനു മുമ്പ് കുറേനാള്‍ ഒരു സുരക്ഷിത കൂടിനകത്തായിരിക്കും. ഒരു നിശ്ചേഷ്ടനെപ്പോലെ അതില്‍ കഴിയണം. ആ സംരക്ഷണ വലയത്തിലായിരിക്കുമ്പോള്‍ ശത്രുഭയം

എന്റെ കുട്ടിക്കാലത്ത് വെട്ടുറോഡ് റയില്‍വേ ഗേറ്റിന് കിഴക്ക് വശത്താണ് പൊടിയണ്ണന്റെ ചായക്കട… പള്ളിക്കൂടത്തില്‍ പോകുമ്പോഴും വരുമ്പോഴും ചായക്കടയിലെ ഉള്ളി വടയുടെ

സ്‌നേഹിക്കുന്നു വെന്നു വാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തുകയും പ്രവൃത്തിയില്‍ സ്‌നേഹം പ്രകടിപ്പിക്കാത്തവരുമാണ് പലരും.My Fair Lady എന്നചിത്രത്തില്‍ നായകന്‍ നായികയോടുള്ള

നമ്മുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്ന ഒരോ വ്യക്തികള്‍ക്കും നാം നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു പ്രത്യേക പരിഗണന അല്ലങ്കില്‍ ഒരു ഇടം

വിശുദ്ധനാട് യാത്രയില്‍ ആദ്യം വിമാനമിറങ്ങിയത് ജോര്‍ദാനിലാണ്.തുടര്‍ന്ന് മദാബ പട്ടണത്തിന് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് നെബോ പര്‍വതത്തിലെത്തി.ഇസ്രായേലിനെയും പാലസ്തീനെയും മോസസ്

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ലായെന്നത് നാം കേട്ടു പഴകിയ വാചകമാണ്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അതിറങ്ങിപ്പോയിട്ടുണ്ടാകും. പക്ഷേ, അര്‍ഥാഴമുള്ള

നവരാത്രികാലം സമാഗതമായി.. അമ്മ്യാരു അമ്മ കൊലുവുണ്ടാക്കാ നിരിക്കുകയാണു.. അതിനൊരു പ്രത്യേക കരവിരുതു വേണം… കൊലു നിര്‍മ്മാണ കലയില്‍ പ്രാവീണ്യ മുള്ളവര്‍ക്കേ

നാട് വല്ലാണ്ട് മാറിപ്പോയീന്നാ ല്ലാരും പറയണെ, നാട് മാത്രല്ല, നാട്ടാരും മാറീട്ടുണ്ട് ന്നതാ സത്യം. പക്ഷേങ്കി ന്റ മനസ് ഒന്ന്

പണ്ടു കാലത്തു ഇങ്ങിനെയാണു.. ഒരു പെന്‍സില്‍ കിട്ടിയാല്‍ അതെഴുതിയെഴുതി അറ്റം പറ്റുന്നതു വരെ ഉപയോഗിക്കും.. തീരാറായാലും ചെത്തി കൂര്‍പ്പിച്ചു കൈ

ഒരു വ്യക്തിയെ ശാരീരികമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നിന്ദ്യവും ക്രൂരവുമാണ് മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും. സൈബറിടങ്ങളില്‍ ഇന്ന് സംഭവിച്ചു

പണ്ടു നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന ഒരു പഴയ ഒറ്റ മുറി ബാര്‍ബര്‍ ഷാപ്പാണിതു… ചെത്തിത്തേക്കാത്ത ചെങ്കല്ലു ഭിത്തിയും ഓടു മേഞ്ഞുള്ള