LIMA WORLD LIBRARY

സാഹിത്യം

കെ.പി. ആമസോണ്‍ ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഡോ. സിന്ധു ഹരികുമാറിന്റെ കവിതാ സമാഹാരമായ ‘സ്പര്‍ശം’ വിഖ്യാത ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍

പെണ്ണെഴുത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആര്‍. ദേവി ടീച്ചര്‍ രചിച്ച അമൃതംഗമയ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത കവിയും നിരൂപകനുമായ

കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍

എഴുത്തിന്റെ സാംസ്‌കാരിക സാക്ഷ്യങ്ങള്‍ സാമൂഹ്യപരമായ മാനവിക സാംസ്‌കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്‌കാരിക സദസ്സ്

നല്ലപാതിയുമായി വേര്‍പെട്ട സ്ത്രീയാണ് അര്‍ദ്ധനാരി… അവളുടെ കഥയാണിത്.. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകര്‍ന്നു പോയി എന്ന് തോന്നുമ്പോഴും

നോവല്‍: കാലത്തിന്റെയും ജീവിതത്തിന്റെയും കഥകളിലെ സ്വത്വാന്വേഷണത്തിന്റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും രോഗാതുര മായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന

കഥകളുടെ തമ്പുരാട്ടിയെന്ന് കണ്ണൂരുകാര് വിളിക്കുന്ന ശ്രീമതി ശ്രീകുമാരി ശങ്കരനെല്ലൂരിന്റെ ‘എന്നുംതളിര്‍ക്കുന്ന ഓര്‍മ്മകള്‍’ ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകുറിപ്പുകള്‍ എഴുതണമെങ്കില്‍ കാലം നമുക്ക്

സമഗ്രമായ ചരിത്രപഠനം ലഭിച്ചിട്ടില്ലാത്ത സാഹിത്യശാഖയാണ് മലയാള ബാലസാഹിത്യം. പത്തൊന്‍പതാം നൂറ്റാണ്ടിന് മുന്‍പുള്ള മലയാള ബാലസാഹിത്യം നാടോടി കഥകള്‍ ,കവിതകള്‍ ,

സൂഫി കഥകള്‍ ജീവിതത്തിന്റെ അഗാധാര്‍ത്ഥം അന്വേഷിച്ചെത്തുന്ന കൊച്ചു കഥകളാണ്. ഈ വിചാര കഥകള്‍ക്ക് തുല്യമല്ലെങ്കിലും കുറച്ചു കുഞ്ഞു കഥകള്‍ ഈയിടെ

ഹഫ്‌സത്ത് അരക്കിണര്‍ എന്ന എഴുത്തുകാരിയുടെ വ്യത്യസ്തമായ ‘കൊറ്റച്ചി എന്ന കഥയിലെ ‘കൊറ്റച്ചി എന്ന കഥാപാത്രം എന്റെ വായനയിലെ മറക്കാനാവാത്ത കഥാപാത്രമാണ്.

‘ബാലനും, ഭാര്യയും വരുന്നുണ്ട്. ‘പാറുവമ്മ ഒരു വിജിഗീഷുവിന്റെ ഭാവത്തില്‍ വിളിച്ചു പറഞ്ഞു.ആറ്റുനോറ്റിരുന്ന ആ വരവ് ആദ്യമായി കണ്ടു പിടിച്ചത് പാറുവമ്മയാണ്.ശാരദയും

ഇതള്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പങ്കാളിത്ത കവിതാസമാഹാരമായ ‘കവിതമൂളുന്ന രാപക്ഷികള്‍’ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഇഷ്ടമുള്ള വിഷയം എഴുതാം. പങ്കാളിത്ത ഫീസുണ്ടായിരിക്കുന്നതാണ്.

പ്രിയമുള്ളവരെ, ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ ഒരു വായനാനുഭവമാണ്. പ്രിയസുഹൃത്ത് ശ്രീ.ബിനു മനോഹറിന്റെ ‘ശിശിരഗിരിയുടെ മധുമൊഴികള്‍’….

കാത്തുരക്ഷിക്കണേ മുത്തപ്പാ.. ഇതിന്റെ ഈണം കേട്ടപ്പോള്‍ ദേവരാജന്റെ ‘തപസ്വിനീ’ എന്ന പാട്ടിന്റെ ഈണം പോലെ തോന്നി..എന്നാല്‍ ട്രാക്ക് എടുത്തു കഴിഞ്ഞപ്പോള്‍

ചില പുസ്തകങ്ങളുടെ ജാതകം അങ്ങനെയാണ്. വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന എന്തോ ഒരു ഇസം അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ബംഗ ആ