LIMA WORLD LIBRARY

സ്വദേശം

കോടതികൾ കോടാലികളോ ? ( ‘ നിയമം ഒരു ചിലന്തി വലയാണ്. ചെറിയ പ്രാണികളെ അത് നിഷ്ക്കരുണം പിടി കൂടുമ്പോൾ

കാഴ്ച വറ്റിയ കണ്ണടയൊന്നു മിനുക്കിയുറപ്പിച്ചു ; നേത്ര പടലങ്ങൾ മെല്ലെയുയർത്തി ആശ്രമ വാടത്തിന്നരികെ നിൽക്കുമാ രൂപം നോക്കുന്നു ചുറ്റിലും. ഒന്നുമേ

  അമ്മ ===== അമ്മയാണെന്നിലെ നന്മ ആ നന്മയാണെന്നിലെ സ്നേഹം ആ മധുരസ്നേഹം നുകരാൻ അകലാതെയെന്നിലെന്ന മ്മ   പിച്ചനടന്നൊരു

നായകൾ, നായകൾ നമ്മുടെ ചുറ്റിലും നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ

മഴ നനഞ്ഞ വള്ളി ചെരുപ്പുകൾ ചെളികൊണ്ടു കോറിയ ചിത്രങ്ങൾ പഴകിയ സിമന്റ്‌ തറയിൽ ഉണങ്ങി കിടന്ന വിദൂരഭൂതകാലത്തെ ക്ലാസ്സ്‌ മുറി…….

പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം

പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം

രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ? പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ? ദു:ഖം തളംകെട്ടി നിൽക്കുന്ന

മൺസൂൺ മഴക്കാറ്റിൽ ജൂണിൻ്റെ കലണ്ടർ പിറകോട്ടു മറിയുന്നു! പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടൊരു മന്ത്രവടി വീശുന്നു….. മനസ്സിൻ്റെ സ്ലേറ്റിൽ മഷിത്തണ്ട് കൊണ്ട് എത്ര

  അക്ഷരവർഷം പെയ്തിറങ്ങിയ മലയാളക്കരയിൽ അറിവിൻവെട്ടം പകർന്നിടാനായി പിറവികൊണ്ടൊരു പി. എൻ പണിക്കർ… അറിവും വിദ്യയും ഒരുപോലെന്നും മികവായ്ത്തീർന്നീടാൻ വായനവേണം

സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും, രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും. ഓർമ്മകൾക്കുള്ളിൽ ജടായുവാം

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാ- പ്പരമാത്മചൈതന്യം പലമട്ടേന്തി പാരിതിനെങ്ങും പ്രകാശമരുളുന്നു. ____________________

പ്രണയ ശേഷമുണ്ടായിരം രാവുകൾ പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി – കത്തിരുന്നു മനക്കണ്ണിൽ കാണവേ …. എത്ര സ്വാദിഷ്ട ഭോജ്യം

സർവ്വ രാജ്യങ്ങളുടെയും സൈനികപ്പുരകളിൽ ശത്രുവിന് നേരെ തൊടുത്തു വച്ച മിസ്സൈലുകൾക്ക് കാവലിരിക്കുന്ന സൈനികരോടായി ഒരു വാക്ക് : അരുത് !

വസന്തവാതായനം തുറന്നുമെല്ലെ മലരിനായ് കാക്കുന്ന മധുപനായി ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച ചെമ്പനീരിതളുകൾ വാപിളർന്നു വിടരുവാൻ വെമ്പുന്ന പൂവിനോട് അരുതെന്നു പറയുവാനാവതില്ല മലരിലുറയുന്ന മധുകണങ്ങൾ