Category: സ്വദേശം

ഒറ്റക്കൊരു മൂലയിരുന്നങ്ങനെ – സുജൻ പൂപ്പത്തി

കരിവാളിപ്പും ക്യാൻസറുംവരെ മാറ്റുന്ന ഒറ്റമൂലി വിറ്റുപജീവനം നടത്തുന്നയാൾ സർക്കാരാശുപത്രിയുടെ വിയർപ്പ് നാറുന്ന പനിവാർഡിലൊരു മൂലയിലിരുന്നിങ്ങനെ പിറുപിറുത്തു “ഈ വ്യവസ്ഥിതിയാണ് മാറേണ്ടത് “

മഹാനഗരം – ചാരുംമൂട് ഷംസുദീൻ

നഗരം നഗരം മഹാസാഗരം ഒഴുകുന്നു പായുന്നു നഗരം ക്ഷമയില്ല സമയമില്ലാർക്കും വേഗം അതിവേഗമെങ്ങും അമ്പരചുംബികൾ വിണ്ണോളാമെത്തി എങ്ങും മനുഷ്യനെ തളച്ചിടുന്ന ഫ്ലാറ്റുകൾതൻ മരുപ്പറമ്പ് കോൺക്രീറ്റ് കൂനകൾതൻ ശവപറമ്പ്…

തോഴൻ – ജ്യോതി കെ ആർ

പേമാരി വന്നുകൊണ്ടിരുന്നു കൂടെ മിന്നലിന്റെ ചിലങ്കകൊട്ടും അകലെയെവിടെയോ ഞാൻ നിന്നെ തിരയുന്നുണ്ട്. ഭയമൊന്നുമില്ല എങ്കിലും ഒരു ധൈര്യക്കുറവ് തുറന്നു സമ്മതിക്കുന്നില്ലെങ്കിലും നീ വന്നടുത്തപ്പോൾ എനിക്ക് ധൈര്യം കൂടി…

പൈത്യം പിടിച്ചവർ – അഡ്വ: അനൂപ് കുറ്റൂർ

പച്ചപിടിക്കാനെന്തുoചെയ്യാനായി പഠിച്ച പണിപതിനെട്ടുംപയറ്റുന്നോർ പതികേടു വരുത്തുന്ന പണിയിൽ പടുതിരികത്തുന്നിവിടമാകവേ . പഴുതുനോക്കിപൂർവ്വം മറന്നോർ പേക്കൂത്തുകാട്ടുന്നപൊടികൈകളിൽ പൊലിഞ്ഞുപോകുന്നപ്രവണതകൾ പുഴുകുത്തുകളൊക്കെകളങ്കമായി. പെരുവഴിതന്നന്ത്യം ശരണമായി പെരുവെള്ളപാച്ചിലിലെല്ലാം പെരുക്കിയയവതാളങ്ങളൊഴുകി പതറിപോയശാപവേളയിലായി. പുളിശ്ശേരി കുടിക്കുന്നു…

മുഖം മൂടി അണിഞ്ഞ മനുഷ്യൻ -നിഥിൻകുമാർ ജെ പത്തനാപുരം

ഇങ്ങനെ ചിന്തകൾ പലതും കയറിയിറങ്ങിയൊടുവിൽ ചരിഞ്ഞു വീണൊരു കൊമ്പനാണ് ഞാൻ. ദിക്കറിയാതെ ദിശയിറിയാതെ സഞ്ചരിച്ചും, ദിനങ്ങൾക്കൊപ്പം വഴക്കിട്ടും സമയചക്രത്തിൽ പലകുറി കാർക്കിച്ചു തുപ്പിയും ഞാനെന്റെ ജീവിതം പടിഞ്ഞാറോട്ട്…

ഗാന്ധിയും ഗോഡ്സെയും , പിന്നെ ഞാനും -സന്തോഷ്‌ ശ്രീധർ

കാഴ്ച വറ്റിയ കണ്ണടയൊന്നു മിനുക്കിയുറപ്പിച്ചു ; നേത്ര പടലങ്ങൾ മെല്ലെയുയർത്തി ആശ്രമ വാടത്തിന്നരികെ നിൽക്കുമാ രൂപം നോക്കുന്നു ചുറ്റിലും. ഒന്നുമേ കാണ്മാനില്ല! അന്ധകാരം മൂടി വിജനമാം വീഥികൾ…

അമ്മ – സുമ

അമ്മ ===== അമ്മയാണെന്നിലെ നന്മ ആ നന്മയാണെന്നിലെ സ്നേഹം ആ മധുരസ്നേഹം നുകരാൻ അകലാതെയെന്നിലെന്ന മ്മ പിച്ചനടന്നൊരു പ്രായം അമ്മ പിച്ചവച്ചെന്നെ നടത്തി താരാട്ട്പാടിയുറക്കി അമ്മ താളംപിടിച്ചു…

നായപ്പേടിയിൽ നാട് -ജയൻ വർഗീസ്

നായകൾ, നായകൾ നമ്മുടെ ചുറ്റിലും നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ ‘ നായ ‘ കർ സാമൂഹ്യ…

പഴയ ക്ലാസ്സ്‌ മുറി – ഡോ. മായാ ഗോപിനാഥ്

മഴ നനഞ്ഞ വള്ളി ചെരുപ്പുകൾ ചെളികൊണ്ടു കോറിയ ചിത്രങ്ങൾ പഴകിയ സിമന്റ്‌ തറയിൽ ഉണങ്ങി കിടന്ന വിദൂരഭൂതകാലത്തെ ക്ലാസ്സ്‌ മുറി……. മഴവെള്ളം കുത്തിയൊലിച്ച മുറ്റത്തെ എണ്ണമറ്റ കടലാസ്സുവള്ളങ്ങൾ………