LIMA WORLD LIBRARY

മിനികഥ

ഒരാളെ കുത്തിക്കൊന്നതിനു ജയില്‍ശിക്ഷ അനുഭവിച്ചതിനു ശേഷം മാനസാന്തരപ്പെട്ട് ആത്മീയമേഖലയില്‍ സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന പ്രശസ്തനായ പാസ്റ്ററുടെ പ്രസംഗങ്ങള്‍ വിനുവിനെ വല്ലാതെ

മഴ കണ്ടിരിക്കാന്‍ എന്ത് രസമാണ്, ഇത്രനാളും ഭൂമിയെ ചുട്ടുപൊള്ളിച്ചതിന് ‘പ്രായച്ഛിത്തം ചെയ്യുകയാണ് മഴ, മഴ വയലും പറമ്പും നിറഞ്ഞൊഴുകുകയാണ്. മഴ

ഹേയ് മനുഷ്യാ… നടന്നു തീര്‍ത്ത സ്വപ്ന ദൂരങ്ങളില്‍ ഞാന്‍ പണിത മഞ്ഞു കൂടാരങ്ങള്‍ ഉരുകിയൊലിച്ചു തുടങ്ങിയിരിക്കുന്നു. ചങ്ങലക്കെട്ടുകളിലുലയാത്ത എന്റെ ഹൃദയം

വസന്തവും ഹേമന്തവും ശിശിരവുമെല്ലാം വന്നു. നീ മാത്രം വന്നീല. കാത്തിരുന്നു കണ്ണു കഴച്ചു. ഒരിക്കല്‍ ഈ വീടിന്റെ മുറ്റത്ത് നീ

അവാര്‍ഡ് കമ്മറ്റിയുടെ അകത്തേ മുറിയില്‍ ചെയര്‍മാന്റെ കസേരയില്‍ ഉപവിഷ്ടനായ സാത്താന്റെ അദ്ധ്യക്ഷതയില്‍ യോഗം. ” ഇത്തവണത്തെ അവാര്‍ഡ് ആ പത്രോസിന്

ഉല്‍സവത്തിന്റെ നോട്ടീസ് വായിച്ചപ്പോഴാണ് കണ്ടത് : ‘ തലയെടുപ്പിന്റെ രാജാധിരാജന്‍ മച്ചിക്കാവ് രാമകൃഷ്ണനെ തിടമ്പേറ്റി എഴുന്നെള്ളിക്കുന്നു ‘ ഞാന്‍ ചേട്ടനോട്

നാല് ദിവസം നടന്നിട്ടാണ് രണ്ട് ഹിന്ദിക്കാരെ വീരാവുണ്ണിക്കാക്ക് കിട്ടിയത്. മുറ്റത്തുനിന്ന് ഇത്തിരി കല്ലും മണ്ണും പറമ്പിലേക്ക് കൊണ്ടുപോകണം, അത്രയേ ഉള്ളൂ

ഞാന്‍ ഒരു സുഹൃത്തിനെ കാണാന്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. മുന്‍വശത്തു സോഫയില്‍ തലകുനിഞ്ഞിരിക്കുന്ന സുഹൃത്തിന്റെ ന്യൂജന്‍ കൊച്ചു മകനോട്

എവിടെയാണ് എനിയ്‌ക്കെന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഏയ് അല്ല.. വച്ച്

ദേവാലയത്തിനുള്ളില്‍നിന്നും ന്യൂ ഇയര്‍ കുര്‍ബ്ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കായുള്ള പുരോഹിതന്റെ ന്യൂ ഇയര്‍ സന്ദേശം മൈക്കിലൂടെ മുഴങ്ങുവാന്‍ തുടങ്ങി. ”പ്രിയപ്പെട്ട വിശ്വാസികളെ,