
വിദേശത്തു നിന്നും അവധിക്ക് വരുമ്പോഴൊക്കെ റോജി ജോൺ പാണ്ടനാട്ടെ വലിയ വയലിന്റെ ഓരത്തുള്ള കൈത്തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിൽ ചൂണ്ടയിടാൻ പോകുമായിരുന്നു…പല
സ്വന്തമായി കെട്ടിടം വാങ്ങി അതിൽ ക്ലബ്ബിനു വേണ്ടതും നാടിന് വേണ്ടതുമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നാല്പതാം വാർഷികമാഘോഷിക്കുകയാണ് നാടിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമായ
ചിലമ്പഴിച്ച് നർത്തനമാടുന്ന കർണ്ണകിയെപ്പോലെ പാലക്കാടന്ന് കാറ്റുകാലം ശക്തമായിരുന്നു.രാത്രിയൊന്ന് മയങ്ങി വരുമ്പോഴേക്കും ആഴിത്തിരമാലകൾ ഉയർന്നു വരുന്നത് പോലെയുള്ള ഹുങ്കാരശബ്ദങ്ങളും ,ആസ്ബസ്റ്റോസിട്ട മേൽക്കൂരയിലേക്ക്
നേരം പുലർന്നു. കൂട്ടിലെ നായ് കൂടിളക്കി കുരച്ചു. നായുടെ ഉച്ചത്തിലുള്ള കുര കേട്ട് കതക് തുറന്ന മനോജ് കണ്ടത് അതിവേഗം
നേരം പുലർന്നു വരുന്നതേയുള്ളൂ. പടി കടക്കുമ്പോൾ ചന്ദ്രനൊന്നു തിരിഞ്ഞു നോക്കി. ‘നാരായണീയം’എന്ന ഈ വീടും തന്റെ ഓർമ്മത്താളുകളിലൊരു നിഴലായ് മാറുന്നു.മുറ്റത്തിനരികിലായി
സജി ചെറിയാൻ രണ്ടാം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ‘കരിദിന’മായി ആചരിച്ച സതീശന്റെ കിനാവുകൾ മലർപ്പൊടിക്കാരൻറെ സ്വപ്നം പോലെയായി.
കല്യാണിയുടെ സംസാരം തുടർന്നു കൊണ്ടേയിരുന്നു. ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ചിതറിയോടുന്ന ഓർമ്മകൾ മഞ്ചാടി കുരു പോലെ ഹൃദയത്തിൽ ചുമന്ന പൊട്ടുകൾ
ഗംഗാ നദിക്ക് കുറുകെയുള്ള പാലത്തിൽ കൂടി നടക്കുകയായിരുന്നു ഞങ്ങൾ.ഡെറാഡൂണിലെ ലോ കോളേജിൽ നിയമം പഠിക്കുന്ന മൂന്ന് കൂട്ടുകാർ..അശ്വിനും,ഡേവിഡും,പിന്നെ രാഹുലെന്ന ഈ
എന്തിനോ വേണ്ടി യാത്ര പറയുന്ന പോക്കുവെയിൽ മനസ്സിലെ സന്തോഷമാകെ ഉരുക്കിയെടുത്തതുപോലെ കുങ്കുമം പാലിലലിഞ്ഞ നിറമുള്ള സായന്തനങ്ങൾ രജനിക്കിഷ്ടമായിരുന്നു രാത്രിയുടെ പേരുള്ള
ആകാശം നിശ്ചലമായിരുന്നു. വിജനമായ ഒരു വീഥി പോലെ. മരങ്ങളും കെട്ടിടങ്ങളും ആൾക്കാരും ഇല്ല. തികച്ചും ഒറ്റപ്പെട്ട വഴി . ഒരു
കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും
രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ
എന്താടി നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്.. ശാലിനി നിമിഷയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. എന്റെ കല്യാണം ഉറപ്പിച്ചടീ… നിമിഷ കയ്യിലിരുന്ന പുസ്തകങ്ങളെ
സമയം വൈകിട്ട് 5 മണി. കടയിൽ നിന്നും ഇറങ്ങി പതിവുപോലെ ചായ കുടിയ്ക്കാനായി ചാരുംമൂട് പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് തെക്കുമാറി ചന്ദ്രൻ
അവസാനം കർത്താവ് രണ്ടാമത് വരാൻ തന്നെ തീരുമാനിച്ചു. “ മദ്ധ്യാകാശേ സ്വർഗീയ ദൂതരുമായ് എപ്പോൾ വരും? “ എന്ന മനോഹര
By pressing the Subscribe button, you confirm that you have read our Privacy Policy.