LIMA WORLD LIBRARY

കഥ

‘കേരളത്തില്‍ ഏതെങ്കിലും സ്ത്രീകളെ ബലമായിപ്പിടിച്ച് ബീഫ് തീറ്റിച്ചിട്ടുണ്ടോ?’ ‘ഇല്ല ..!’ ‘അപ്പൊ നിങ്ങളുടെ സിനിമയായ കേരളാസ്റ്റോറി കേരളത്തില്‍ നടന്ന കഥയാണോ?’

ആനന്ദ പൊതുവേ യാത്രകളില്‍ ആളുകളെ കാണാറേയില്ല…ചിന്തകളുടെ നിഗൂഢ വനങ്ങളിലൂടെ തീവണ്ടിയുടെ വേഗത്തിലും, ശ്വാസത്തിലും, കിതപ്പിലും പാഞ്ഞും, ഇഴഞ്ഞും, പിടിച്ചിട്ടും, കുടഞ്ഞെറിഞ്ഞും,

‘അമ്മേ, ഇത് നോക്കൂ, ഇത് നോക്കൂ’, പറക്ക മുറ്റാത്ത കുഞ്ഞിപ്പക്ഷി തിടുക്കത്തോടെ ചൊല്ലി. ‘ആ കുട്ടി പറക്കാന്‍ പഠിക്ക്യാ ന്നു

(മഹാനായ ജോര്‍ജ് ഓര്‍വെല്ലിന്റെ അനുവാദത്തോടെ.) ഏകദേശം ഏഴോളം ഏക്കര്‍ വിസ്താരം.ചുറ്റിനും, മരക്കുറ്റികള്‍ ഒരേ അളവില്‍ മുറിച്ചെടുത്തു നാട്ടിയുണ്ടാക്കിയ ചെറിയ വേലി.

നല്ല തണുപ്പുള്ള പ്രഭാതം. എങ്ങുനിന്നോ വന്ന ഇളം കാറ്റ് അവളുടെ മുടിയിഴകളെ തലോടി കടന്നുപോയി.യൂക്കാലി മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന

ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. എന്റെ അപ്പൂപ്പനും അമ്മൂമ്മയും. ഇന്ന് അങ്ങനത്തെ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്തതുകൊണ്ടാണ് ഉണ്ടായിരുന്നു എന്ന് പറഞ്ഞത്.

പക്കീര്‌സായിയെ അവതരിപ്പിക്കുന്നതിനു മുമ്പ് മുറുക്കുമ്മയെ അവതരിപ്പിക്കുന്നതാകും ഈ കഥയ്ക്ക് അനുയോജ്യം. കാരണം മുറുക്കുമ്മ ഒരു അസാധാരണ പ്രതിഭാസത്തിന് ഇരയാവുകയായിരുന്നു. ഞാനതിന്

വിമാനം താഴ്ന്നിറങ്ങി. കത്തിയുരുകുന്ന ടയറുകള്‍. പുറത്തേക്കുള്ള വഴി. ആറടിപൊക്കം വൃത്തിയായിധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍. അകത്തും പുറത്തും ഏതോ വിചിത്ര ജീവിയെപ്പോലെ വീക്ഷിക്കുന്ന

അസ്തമയ സൂര്യന്റെ സ്വര്‍ണ്ണകിരണങ്ങള്‍ ഞങ്ങളുടെ ക്ലാസ്സ് മുറിയിയെ സ്വര്‍ണ്ണമയമാക്കി . പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം നെറ്റിയില്‍ ഒരു കളഭക്കുറി

ബാല്യകാലത്ത് മുത്തശ്ശി അയാള്‍ക്ക് ധാരാളം യക്ഷികഥകള്‍ പറഞ്ഞുകൊടുത്തു. യക്ഷിയുടെ നന്മകഥകള്‍ കേട്ടിട്ട് ആരാധന തോന്നിയ അയാള്‍ മുത്തശ്ശിയോടൊപ്പം യക്ഷി പ്രതിഷ്ഠയുള്ള

കടയില്‍ അന്‍പത് ബാഗ് പശ വന്നു. ലോഡിംഗിന് സ്ഥിരമായി രണ്ട് തൊഴിലാളികളെ നിര്‍ത്തിയിട്ടുണ്ട് ഞാന്‍. വിഷ്ണുവും ഫാസിലും. ‘വേഗം സാദനം

മങ്ങിയ വെളിച്ചത്തില്‍ വിറങ്ങലിച്ചു കിടക്കുന്ന പാളത്തിലൂടെ അയാള്‍ നടന്നു. പാടത്തിനു നടുവിലൂടെ ഇടത്തേയ്ക്ക് വളവു തിരിഞ്ഞ്, ഇരുട്ടിനെ പകുത്തുമാറ്റിയതുപോലെ തിളങ്ങിക്കിടക്കുന്ന

രാത്രിയായി,,, ഭയം പതിവിലധികം കൂടി വന്നു., വഴിവിളക്കുകള്‍ അണയുമ്പോള്‍ അതിലധികം വിഹ്വലത,പേടി….! ബോംബാണ് പൊട്ടിയത്.!ഞാന്‍ എന്റെ മനസ്സില്‍ മെല്ലെ പറഞ്ഞു.,.,ഇത്

എന്നത്തെക്കാളും വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു ജഹനാര. മുഹിയദ്ദീനെ1. ശപിക്കാതിരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു അവള്‍. അവനുമായുള്ള അനുരഞ്ജനത്തെയോര്‍ത്ത് കബറിനകത്തുകിടന്ന് വീര്‍പ്പുമുട്ടാത്ത നിമിഷങ്ങളില്ല. പിതാവിന്റെ

സ്‌കൂള്‍ വരാന്തയില്‍ രണ്ട് വശത്തായി നിരന്നിരുന്നാണ് ഉച്ച ഭക്ഷണം കഴിച്ചിരുന്നത്… ഒരു കാരണവരെ പോലെ കണ്ണാടി സാര്‍ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും