LIMA WORLD LIBRARY

കവിത

(കവിത) ~~~~~~~~~~~~~ മായാത്തൊരോർമ്മതൻ മഴനനഞ്ഞെത്തിയെൻ മനസ്സിന്റെ മണിച്ചെപ്പ് തുറന്നുവെച്ചു.. മദഭരരാവിലീ മധുമൊഴി പൂക്കുമ്പോൾ എന്തായിരുന്നു നിൻ മനസ്സിൽ സഖീ.. മുറ്റത്തെ

സഹിതഭാവനയുണരുമുഷസ്സിൽ സുരഭില ചിന്തകളുണരുമ്പോൾ സംഗമാർന്നഅക്ഷരജാലങ്ങൾ സ്ഫുരണമായഗ്നികണങ്ങളായി. സ്ഥിരതയുള്ളൊരു സീമന്തിനിയോ സ്നേഹമായുള്ളിൽനിറയുമ്പോൾ സുന്ദരവാണിയനുപദമൊഴുകി സാഹിത്യഋക്ഷരമായലിയുന്നു. സുഖസുഷുപ്തിയിലെന്നുൾത്തടം സൂത്രധാരനായിയൊരുങ്ങുമ്പോൾ സമസ്യകളൊരുപാടുതിരകളായി സരസസാഗരഭാവനാങ്കുരമായി. സിദ്ധികളോരൊന്നും

കാനനച്ചോല ഗോപൻ അമ്പാട്ട് ഉദയമായി, ഉയിരിൻ അലകളായി ഉയരുകായി , അഴകിന്നുലകമായി പുലരിനീർത്തും കസവുടയാടയിൽ കനവുപൂക്കും മരതകവനികയിൽ കുളിരിൻ പ്രഭാതം..,

തളരുമ്പോൾ താങ്ങായി തണലായി കാലിടറുമ്പോൾ കരുത്താ യവൻ മിഴി നിറയുമ്പോൾ കണ്ണീർ തുടച്ചവൻ എൻ്റെ മുത്തപ്പൻ ….. പറശ്ശിനി മുത്തപ്പൻ

മതിലുകൾ മതിലുകൾ മതിലുകളെങ്ങും ! സ്വൈര്യ സ്വതന്ത്രമായി വാഴുവാൻ മർത്ത്യൻ സ്വയം കെട്ടിയ ജയിലുകൾ മതിലുകൾ. മനുഷ്യനെ കാണാനില്ല!! മതിലുകെട്ടിയോരഗാര

മേൽവിലാസം തെറ്റിച്ചു കൈയ്യിലെത്തിയ കത്തിൻ്റെ പിൻബലത്തിലൊരു യാത്ര… സന്ധ്യയുടെ പുകമറയിൽ വണ്ടിയിറങ്ങുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഒരേ സ്വപ്നങ്ങളുമായി

🍃 എന്നും വിടരുന്ന സൂര്യാ നിന്റെ ലാവണ്യം ഇന്നെനിയ്ക്കു അസഹ്യമാകുന്നു എന്നും പ്രഭാതത്തിൽ തലോടുന്ന നിൻ കതീർ കൊടും വേനലായി

ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ നിർത്താതെ പൊട്ടിച്ചിരിച്ച മഴ പൊടുന്നനെ നവവധുവിന്റെ ലജ്ജയണിഞ്ഞ് നിശബ്ദയായ

അത്യഗാധപ്പൊരുൾ സത്തയിൽ നിന്നുമീ സത്യപ്രപഞ്ചം രചിച്ച സമൂർത്തമേ, എത്ര ശതകോടി വർഷാന്തരങ്ങൾ തൻ മുക്ത സ്വപ്നാമ്ഗുലീ സ്പർശന പുണ്യമേ, അദ്വൈത

ഒരു മഴയാണെനിക്കു നീ നീല നിലാവിൻ ചുംബനമേറ്റ് മധുവൂറും പ്രണയ പ്രവാഹിയായി എന്നിലേക്കൊഴുകും കുളിർ മഴ പാതി മയക്കത്തിൽ വിരുന്നെത്തും

ഏകാന്തതയുടെ ഒറ്റമുറി വീട്. ഓർമ്മയുടെ ചാരുകസേരയിൽ ഒറ്റയ്ക്കിരിക്കുന്ന എൻ്റെയകം. ചില്ലു കൂട്ടിലെ മത്സ്യക്കണ്ണുകൾ. എന്നെയുറ്റു നോക്കുന്നു എൻ്റെയുള്ളിലേക്ക് തുളച്ചു കയറുന്ന

(കവിത) ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ പണ്ടൊരു ചൊല്ലുണ്ട്; പാലം കുലുങ്ങിയാലും കുലുങ്ങാത്തൊരു കേളനുണ്ട്! ഇന്നതു മാറ്റിക്കുറിച്ചതുണ്ടല്ലോ നാം, ഭൂമി കുലുങ്ങിയാലും ‘കുലുങ്ങില്ല’

കവിത – അനുരണനം രവി ശരണമരുളുവതിനെന്നുമാകാശത്ത് രാജീവമെന്നപോൽ പൊന്നണിഞ്ഞെത്തുവാൻ, രസയിലതിമധുരരവമോടെ ദ്വിജം പല- രീതിയിൽ പാടും മുടങ്ങാതെ നിത്യവും.. പതിവിലതിവിപുലഗുണസാഗരം

********************************* ഉള്ളിലെന്നും നിറയുന്ന ദുഃഖമേ! ഉണ്മയോടെയറിയുന്നു നിന്നെ ഞാൻ എന്നഹംഭാവമില്ലാതെയാക്കിടാൻ പെയ്തിടുന്നു നീ അന്തരേ, ഓമലേ! സ്വർണ്ണമുണ്ട്,ബലമുണ്ട്,ബന്ധുവായ് വർണ്ണിക്കാനുണ്ടൊരായിരം സേവകർ

സ്വപ്നത്തിൻ്റെ താഴ്‌വരയിൽ ഏതു തിരിവിൽ വെച്ചാണ് ഞാൻ ഉണർന്നത്… മലമുകളിലെ അമ്പലമണികളുടെ മുഴക്കമായിരുന്നു നിദ്രയിൽ നിന്നെന്നെ ഉണർത്തിയത്… സ്വപ്നത്തിൻ്റെ താഴ്‌വരയിൽ