LIMA WORLD LIBRARY

കവിത

ഇരുട്ടിനെ കീറിമുറിച്ചു ഭീരുവായ കള്ളനെപ്പോലെ അർദ്ധരാത്രിയിൽ പടിപ്പുരവാതിൽ തുറക്കുമ്പോൾ തുരുമ്പിച്ച മൗനം കരയും. ഉമ്മറപ്പടിയിൽ കാണാം ഒരു കീറുവെട്ടം ആടിയുലഞ്ഞിട്ടും

ഇരുളിനെ കെട്ടിപ്പുണർന്നു കിടന്ന അബു ജലാൽ ബലാത്സംഗത്തിനിരയായ വളർ ത്തുമകൾ ഫാത്തു മ്മയെയോർത്തു് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. തൊണ്ടയിലെ വെള്ളം

ചായക്കൂട്ടുകൾക്കൊണ്ടു ഒരാകാശം വരയ്ക്കണം അതിൽ മേഘച്ചോട്ടിൽ നിന്നേയും വരയ്ക്കണം നീലാകാശച്ചെരുവിൽ ഒരു പൂന്തോട്ടമുണ്ടാക്കണം നിലാവിനെ കാവലേൽപ്പിക്കണം നിനക്കായൊരു പൂവ് നീട്ടണം

ഓണമായിരുന്നെന്നോ..?,ഓർത്തില്ല,തുമ്പപ്പൂവും തെച്ചിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞീല.. ഓണമായിരുന്നെന്നോ, പാതിരാ കഴിഞ്ഞിട്ടും പാണനാരണഞ്ഞീല, വില്ലൊളിയുയർന്നീല… വെയിലേറ്റിരിപ്പില്ല, മാതേവർ; പൂവെച്ചില്ല.. കുട ചൂടുവാൻ

രാഗാർദ്രമായുള്ള മോഹക്കിനാവിന്റെ ചേതോഹരങ്ങളാം പൂവാടിയാണിവൾ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നിസ്വാർത്ഥ സ്നേഹത്തിൻ ഊർജ്ജം പകർന്നവൾ ജീവിതവീഥിയിലെന്നും നിരന്തരം ജീവപ്രകാശത്തിൻ തിരിനാളമായവൾ അമ്മയായ്

കാലമേ……………… കാലമേ………………. ഏറെ കൊതിച്ചൊരാൾ നീറും, വാക്കുകളോതാതെ മഞ്ഞുപോലലിയുന്ന ഹൃദയവുമായി കാത്തിരുപ്പുണ്ടെന്നു അറിഞ്ഞുപോയതാണിന്നെന്റെ സ്വർഗ്ഗം നിരാശതൻ കണ്ണീർ ഒഴുക്കുകൾ മാറ്റിയ

ഈ ജീവിതത്തിൻ വഴികളിലെത്രയൊ സ്വന്തബന്ധങ്ങൾ സ്നേഹബന്ധങ്ങൾ… ഇന്നു നാം ബന്ധുവായ് ചേർത്തുവയ്ക്കുന്നവർ നാളയോ ശത്രുവായ് മാറിമറിഞ്ഞിടാം… ഉറ്റവരായി കാണുന്നനേരം സ്നേഹവർഷങ്ങൾ

ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര, നൽകുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാത ചിന്തയും. അരുളാൽ വരുമിമ്പമൻപക- ന്നൊരുനെഞ്ചാൽ വരുമല്ലലൊക്കെയും

ആന്തരിക മൗനം, അവനവന്റെ ഉണ്മയുടെ ആഴത്തിലെ സ്ഥലകാലാതീത സർഗ്ഗാത്മകത. ചിന്തകൾ പൂരിപ്പിക്കാത്ത സംശുദ്ധാവബോധത്തിൻ്റെ ആമന്ത്രണം, ആത്മാവിൽ സദാ പ്രതിദ്ധ്വനിക്കുന്ന ആത്മനിസ്വനം.

അക്ഷരമേ, നിന്നോടെനിക്കെന്നും പ്രണയമാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലുകളും കൂട്ടക്ഷരങ്ങളുമിടകലർന്ന് തോഴരാകുന്ന സാഹിത്യസപര്യയിൽ ചിഹ്നങ്ങളും ചിഹ്നനങ്ങളും ചേർത്തുപിടിച്ചൊരു ഘോഷയാത്രയാണ്. തിരിയരമ്പുന്ന മനോയാനങ്ങളിൽ

പൊന്നോണം വന്നല്ലോ പൂക്കളം തീർക്കുവാൻ പൂക്കൾപറിക്കെന്റെ കൂട്ടുകാരെ പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ… പൂവേ പൊലി പൂവേ പൊലി പൂവേ..

വെയിലിൻ്റെ കൊത്തേറ്റുമരിച്ച – പകലിനെ രാവുവന്ന് മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു ശിശിരത്തിൻ്റെ സുഷിരവാദ്യം ശോകഗാനം വായിച്ചു തുറന്ന പുസ്തകമായിരുന്നു –

രാവും പകലും പെയ്ത മഴയിൽ ഓണപ്പൂക്കൾ വിരിഞ്ഞ മലയിടിഞ്ഞു. ഒലിച്ചു പോയത്ത് , മൊഹപ്പാടത്ത് പാറിക്കളിച്ച ഒന്നുമറിയാത്ത പൊന്നോണത്തുമ്പികൾ .

ഉത്രാടം നാളൊന്നാമോണം തിരുവോണത്തിനു മുന്നോണം… തിരുമുറ്റമൊരുക്കേണം പൂക്കളം തീർക്കേണം… പൂവേ പൊലി… പൂവേ പൊലി… പൂ പൊലിയോ… തൃക്കാക്കരയപ്പനെ തൃക്കളത്തിലിരുത്താം

നല്ലോരോണം വന്നല്ലോ നാട്ടാരൊത്തു സഭ കൂടി കോവിഡ് കാലം പോയല്ലോ കേമമൊരോണം നടത്തേണം ഇലയിട്ടൂണു കരുതേണം ഇഞ്ചിക്കറിയും വയ്ക്കേണം എൽ