LIMA WORLD LIBRARY

കവിത

ഇത്തിരി കരിമ്പിന്റെ- മധുരം, എള്ളിന്‍ തരി, ശര്‍ക്കരപ്പൊങ്കല്‍ക്കലം നന്തുണിപ്പാട്ടിന്‍ ശ്രുതി! മഞ്ഞിന്റെ തണുപ്പാറ്റി വിളക്കിന്‍ തിരിനാളം കണ്ണിലേക്കുണരുന്ന- മണ്ണിന്റെ പച്ചത്തളിര്‍

ജീവിതം ജീവിതം ജീവിതമെത്ര മഹത്താണു – ചിന്തിയ്ക്കിലാര്‍ക്കു മീയൂഴിയില്‍ അല്പകാലത്തേക്കു കിട്ടിയ സൗഭാഗ്യ- രത്‌നമായ്ക്കണ്ടു വര്‍ത്തിക്കേണമേവരും. അമ്മതന്‍ ഗര്‍ഭപാത്രത്തില്‍പ്പിറന്നവര്‍ നിയതിതന്‍

  മരിക്കാന്‍ കിടക്കുക യാണൊരു മഹാകവി ഒരിക്കല്‍ പട വാളായ് തൂലിക ചലിപ്പിച്ചോന്‍   വഴിയേ പോയാല്‍പ്പോലും വേലിക്കല്‍ മൈക്കണ്ണികള്‍

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം ! ‘മനുഷ്യത്വ’മതൊന്നു മാത്രമേ മനുജന്നുള്ളകെടാവിളക്കുകള്‍ . ‘ജാതീയത’മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ- ലതിലെ

ഇനനുപ്രിയസഖിയവനി വാഴുവാന്‍ നിത്യവും തേനൂറുമൂര്‍ജ്ജം ചൊരിഞ്ഞന്തിയോളവും, കനിവിലതിവിപുലഗഗനത്തിലുണ്ടാകുവാന്‍ ആനന്ദമോടാഴിവിട്ടുദിച്ചീടണം… അലിവിലൊളിവിതറിയിരുളാകെ മാറ്റീടുവാന്‍ ചേലോടെരിഞ്ഞഗ്‌നി ചൂടുന്ന നിന്നുടെ, കുലമഹിമയിനിയുമുയരങ്ങളില്‍ പാറണം കോലംകെടാതുര്‍വ്വി

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു

ആദ്യം കരുതിയിടിമുഴക്കം പിന്നെ- നിലവിളികള്‍ ഞരക്കമായ് മാറുന്നു! കാലുകളിടറുന്നു, കരിവണ്ടു മൂളുന്നു ഇടിഘോഷ ഗര്‍ജ്ജനം പ്രകമ്പനം കൊള്ളുന്നു! വിറയാര്‍ന്ന ശബ്ദം

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങട്ടെ

വാക്കുകളുടെ പ്രയോഗം ഒരു കലയാണ് അവസരോചിതമായ വാക്കുകള്‍ ഊഷ്മളമാം ബന്ധങ്ങളുടെ കടിഞ്ഞാണ്‍ പോലെ വര്‍ത്തിക്കുന്നു കളങ്കരഹിതമായ മനസ്സില്‍ നിന്നും ഉയര്‍ന്ന

മിഥുനമാസം കുളിരണിഞ്ഞ് ഇടയ്ക്കിടക്ക് മഴ പെയ്ത നേരം. സ്വപ്നം നിറയും മാനസ മലര്‍വാടിയി ലോര്‍മ്മ നിറച്ചിടും ഓരോ തുള്ളിയാല്‍. നനവ്

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു

അചലയഴകൊഴുകിയതിമോദേന വാഴുവാന്‍ ആദിത്യനന്‍പിനാലേകുന്ന വെട്ടവും, അലഞൊറിയുമതിരുചിരമൂറുന്നൊരൂര്‍ജ്ജവും ആലോലമാടിവന്നാശംസനേരണം. അഭയമനുദിനമരുളി ഉണ്മതന്‍ദീപമായ് ആളിത്തെളിഞ്ഞംബുജം പൂത്തുലഞ്ഞപോല്‍, അനുരണനസ്വരശ്രുതിയിലംശുവങ്ങോളവും ആലോലമാടിവന്നാശംസനേരണം. അരിയഗുണനിപുണഗുരുവായുദിച്ചേറിടും ആനന്ദരൂപന്‍ ദയാപരന്‍

പുതു വര്‍ഷമൊന്നു പിറക്കുന്നു വീണ്ടും പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി.. അണയാതെ നില്‍ക്കട്ടെ ആശാ മരാളങ്ങള്‍ തെളിയട്ടെയുള്ളില്‍ പ്രകാശ നാളങ്ങള്‍ പുതിയൊരു

തിരക്കിന്‍ തീനാളങ്ങളാരവം തണുപ്പത്ത് നെരിപ്പോടില്ലാ- വഴിവക്കിലെ വാകച്ചോട്ടില്‍ ആള്‍ക്കൂട്ടമതേ പുതുവല്‍സരം വരുന്നതീരാവിന്റെ നടുക്കാണ് തിരക്കിന്നിടയ്ക്കാണ് നാഴികമണി പന്ത്രണ്ടടിക്കേ ആരെക്കെയോ പാടുന്നു

മഞ്ഞണിഞ്ഞ രാവും തീകായും മേഷജാലപാലകരും മധുരമായി, മൊഴിയും മാലാഖമാര്‍ തന്‍’ മഹദ് വചന സന്ദേശങ്ങളും മീറയും കുന്തിരിക്കവുമായെത്തും മഹാപണ്ഡിതരാജാക്കളും മിന്നിത്തെളിയുമത്ഭുത