LIMA WORLD LIBRARY

കവിത

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ ############### നനഞ്ഞ മണ്ണും പോകുമ്പോഴൊക്കെ നനയുന്ന മിഴികളും – നിതാന്ത നിദ്രയ്ക്കൊരിടം പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം

കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ

വാനത്തിൽ ഒളിക്കുന്നതിനേക്കാൾ ഏറെ നേരം എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന് കരിമുകിൽ എന്നോടു ചൊല്ലി. എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന് എന്തൊരു മുഴക്കമെന്ന്

(സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കർഷകർക്ക്, പ്രസ്ഥാനങ്ങൾക്ക്, ഐക്യദാർഢ്യം… സമർപ്പണം) ✍️ ഓരോ അരിമണിയും ഓരോ മുഷ്ടിയാണെന്ന് കരുതുക… ഓരോ വയലും

എത്ര സുന്ദരമീ മറവി !!! തോന്നാറുണ്ട്; ചിലപ്പോഴൊക്കെ മറവി എത്ര സുന്ദരമെന്ന്!! നെഞ്ചിൽ തുളഞ്ഞിറങ്ങിയ കൂരമ്പുകളുടെ നൊമ്പരം . കിനിയുന്ന

എനിക്കെന്നീശനെ തന്നനല്ലയച്ഛൻ അച്ഛനെന്നപേരി ന്നർഹനായവൻ അച്ഛന്ദസ്സായെന്നും ചരിച്ചവൻ നന്മതൻപാഠങ്ങളോതി ത്തന്നതാതൻ അല്ലൽവന്നേറെ ഞെരുങ്ങിയപ്പോഴും സത്യമൊന്നുമേ കൈവിടാത്ത ശ്രേഷ്ഠതാതൻ മക്കളെ നിറച്ചൂട്ടാൻ

ഇടിച്ചു കുത്തി പെയ്യുമ്പോഴും മഴ മനോഹരം ഒലിച്ചു പോകുന്ന മണ്ണ് പുതിയ ഭൂമി തീർക്കുമ്പോഴും മഴ മനോഹരം കുന്നുകൾ ഇടിയുന്നു

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു

“ശാന്തം ….പാപം ” ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് . അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് . എന്തിവിടെ പാപമായുണ്ടോ , അതിവിടെ

പോകണം തിരികെയിനിയെങ്കിലും, എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം. വെയിൽ പരക്കും മുൻപുണർന്നീടണം, നാലഞ്ചു മൈൽ ദൂരം നടന്നിടേണം.. തിരുമുറ്റം

അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട്

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം.

കുറ്റമില്ലാത്തവർ (കവിത) . ×××××××××××××××××× അറ്റുപോകുന്നൊരു പാണിതൻവേദന മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്.. പാതിമുറിഞ്ഞൊരു കരളിന്റെ വേദന മാറ്റാൻ കഴിയുമോ കാലങ്ങളേ..

ചുംബനാരാമത്തിന്നിറയത്തു പായിട്ട ചന്ദ്ര നിലാവിലാവാകും ചെമ്പകം പൂത്തനാൾ ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ ചെന്തീ വിടർത്തി, ചിരിച്ചു നിന്നീടിനാൾ