
കോളേജു ദിനത്തില് എല്ലാവരുടെയും നിര്ബന്ധം മൂലം നന്ദിനി സ്വന്തമായി രൂപപ്പെടുത്തിയ ഒരു നൃത്തം അവതരിപ്പിച്ചു. കുറച്ചു കൂട്ടുകാരെ കൂടെ ചേര്ത്താണ്
ജോണ്‌സണ് മാറ്റമാണ്. അധികം ദൂരെയല്ലെങ്കിലും വിവരം പറഞ്ഞപ്പോള് എല്ലാവര്ക്കും പ്രയാസമായി. നന്ദിനിയുടെ ശക്തികേന്ദ്രമായി മാറിയിരുന്നു ജോണ്‌സണ്. അവളെ ആശ്വസിപ്പിക്കുമ്പോള് അയാളുടെ
രാവിലെതന്നെ റസ്റ്റ് ഹൗസിന് മുന്നില്‍ രണ്ടുപോലീസടക്കമുള്ള പോലീസ് ജീപ്പ് കാത്തുകിടന്നു. പുറത്തേക്ക് വന്ന കിരണിനെ സല്യൂട്ട് ചെയ്ത് ജീപ്പിലേക്ക് ആനയിച്ചു.
സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ അങ്ങിങ്ങായി നിൽക്കുന്നു. മധുരം
വൈദ്യഗൃഹം ഒരു ആണ്കുഞ്ഞിന്റെ ആഗമനത്തില് ആനന്ദതുന്ദിലരായി. പ്രസവ ശുശ്രൂഷകളും അതിഥി സലക്കാരങ്ങളുമൊക്കെ മുറ പോലെ നടന്നു. ദിനേശന് വന്നപ്പോള് ചോദിച്ചു
മുറ്റത്ത് ആഹ്ലാദിച്ചു പറന്ന ചിത്രശലഭങ്ങള്‍ എങ്ങോ പോയി മറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ടു പറന്നു. പ്രകൃതിക്ക് കാവല്‍ നിന്ന സൂര്യന്‍ പടിഞ്ഞാറെ
മാർപാപ്പായുടെ ആന സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ
അന്നും ഉണര്ന്നത് വളരെ വൈകിയായിരുന്നു. മുറ്റത്തു ശബ്ദം കേട്ടാണ് ഉണര്ന്നത്. അവിടെ ഫ്രെഡ്ഡിയും മമ്മിയും പോകാന് ഇറങ്ങി നില്ക്കുന്നു. കുട്ടികളോട്
രമാദേവി പിന്നീട് പറഞ്ഞതൊന്നും കിരണ്‍ കാര്യമായെടുത്തില്ല. ഉള്ളില്‍ എന്തെല്ലാമോ പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബിന്ദു ആന്‍റിക്ക് ഇങ്ങനെ ഒരു ഭൂതകാലമുള്ളത് അറിയില്ലായിരുന്നു.
നേരം വെളുത്തതറിയാതെ എല്ലാവരും തളര്ന്നുറങ്ങി. ഉറങ്ങാന് നേരത്ത് ജോണ്‌സണ് നിര്ബന്ധിച്ചു കുറച്ചു വൈന് എല്ലാവരെയും കുടിപ്പിച്ചിരുന്നു. അതിനു ലഹരിയൊന്നുമില്ല എന്ന്
സൂക്ഷ്മാണുക്കൾ നൃത്തം വെയ്ക്കുന്ന അദൃശ്യമായ ചുഴലിക്കാറ്റ് വീശിയടിച്ചതു ടെലിവിഷനിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു. പഴയ ക്ലോക്കിൽ ഏഴു മണികൾ
മഴയും വെയിലും മാറിമാറി മണ്ണിനെ ഉന്മേഷവതിയാക്കി. വൃക്ഷങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞ് നൃത്തം ചെയ്തു. കുറ്റാന്വേഷണത്തിനിടയില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സംഘട്ടനങ്ങള്‍ ഉണ്ടായെങ്കിലും
പ്രളയത്തിൽ ഒഴുകിനടക്കുന്ന വസ്തുക്കളെ പോലെ ആകാശത്തിന്റെ അരണ്ട വെളിച്ചത്തിൽ മേഘങ്ങൾ ചിതറി. പലവിധ സംഭാഷണങ്ങളുടെ കടലിരമ്പത്തിനുമേലെ പാഞ്ഞുവന്ന കാറ്റു ജനാലകൾ
ജോണ്‌സന്റെ വീട്ടില് അതിഥികള് ഉണ്ടായിരുന്നു. സഹോദരിയും ഭര്ത്താവും അമേരിക്കയില്‌നിന്നും വന്ന അമ്മായിയും മകനും, ജോണ്‌സന്റെ കാറില് വന്നിറങ്ങിയവരും കൂടെ ആയപ്പോള്
കിരണിനെ പ്രതീക്ഷിച്ച് പോലീസ് വാഹനവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അന്നുച്ചക്ക് ഭക്ഷണം കഴിച്ചത് മന്ത്രി മന്ദിരത്തില്‍ നിന്നായിരുന്നു. മകളുടെ സാന്നിദ്ധ്യം രക്ഷിതാക്കള്‍ക്ക്
By pressing the Subscribe button, you confirm that you have read our Privacy Policy.