LIMA WORLD LIBRARY

സ്വദേശം

ഔഷധസസ്യങ്ങൾ ഏറെയാണ്, ഓരില, ഈരില, മൂവിലകൾ പുല്ലിൽത്തുടങ്ങി പൂമരം വരെ പർപ്പടകം,പാച്ചോറ്റി,പൊൻകൊരണ്ടി, കൈയ്യന്യം ,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങൽ, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി,

ഭാരതമേ നിൻ മിഴികളിലിന്നും ഒരു ദിനമാദിനം തെളിയുകയായ് പുലരി പ്രഭയിൽ സ്വതന്ത്ര്യത്തിൻ ചിറകടിനാദമുയർന്ന ദിനം. (ഭാരതമേ… ) നിണമാർന്ന മണ്ണിൻ

ഓർമ്മകളിലൊരുപാട് നെയ്യൊഴിക്കുമ്പോൾ ശ്രീലകത്തെ മിഴാവിന് മഴയൊഴിയുന്നില്ല… നേർത്ത പുടവകെട്ടിയ വിഗ്രഹത്തിൽ മുഖത്തെഴുതുമ്പോൾ അഗ്രഹാരത്തിലെ വിശപ്പിന്റെ പ്രതിധ്വനികൾ മടങ്ങുന്നില്ല. ‘ ചന്ദനച്ചാർത്തിൽ

ഹാ ഹാ വന്നല്ലോ പൊന്നോണം ഇനി നല്ലോണം ഉണ്ടോണം ഇനി നല്ലോണം ഉണ്ടോണം ഹാ ഹാ വന്നല്ലോ പൊന്നോണം വന്നോണം

ചങ്ങലകളില്ലാതെ കുഴിയാനകൾ പിറകോട്ടു നടന്ന്, വാരിക്കുഴിയിൽ ഒളിച്ചിരിക്കുന്ന കളിമൺ പത്തിരിപ്പ്. അടുപ്പും കിടക്കയും തെല്ലു ദൂരമിട്ട്, മുഖം നോക്കിയിരിക്കുന്നു. മാർജ്ജാരക

നിന്നെയും കാത്ത് ഞാനീ- ചാരുബെഞ്ചിനോരത്തിരുന്നു. ഇന്നലെ പെയ്ത മഴയിൽ ഇലകളിൽ ഒളിപ്പിച്ച കുഞ്ഞുനീർത്തുള്ളികൾ മെല്ലെ ഉതിർന്നു താഴേക്ക് വീഴവേ.. രണ്ടോമൽ

ജനാല തുറക്കുമ്പോൾ ഒരു ചെണ്ടുമല്ലി. തിങ്ങിനിറഞ്ഞ് ഞാനെങ്ങനെ വിടരാതിരിക്കും എന്ന മാതിരി. എനിക്കെപ്പോഴും നീയിങ്ങനെ. പറന്നു പറ്റുന്ന കണ്ണുകൾ ഒരിക്കലും

എറിയുന്നവ,നാനന്ദം. കൊള്ളുന്നവനോ…നൊമ്പരം! നീറും മനസ്സുള്ളവർ, പലപ്പോഴു, മേറുപടക്കങ്ങളാകും. ചിലപ്പോൾ, ഏറുപടക്കങ്ങൾ ചേറ്റിലും, പൊരുതി,പ്പൊട്ടിത്തെറിക്കും, ചാവേറുകളാവും! വർഗ്ഗീയ-വംശീയ ശത്രുവിന്റെ കൈയ്യിൽ, അവഗണന,

വാനമാം ഘോരകാന്താരത്തിലൂടെ കൊമ്പനാംകർക്കടം വീറോടെപായുന്നു ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു വാരുറ്റമസ്തകം കുത്തിവീണീടുന്നു തിരിയാനിടയില്ല വന്യകുഞ്ജരമേ മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു നിരങ്കുശം

ചണ്ഡാലഭിക്ഷുകിയിൽ സൂര്യനെ വർണ്ണിക്കുന്നുണ്ട് — അതൊരു പഴയ കഥയാണ് . ബൗദ്ധകഥ —കവിയുടെ സൂര്യനിതാ ഉയർന്നു വരുന്നു “മന്നിൽ മലിന

2021 ജൂലൈ 18 (പുകസ തൃശ്ശൂർ WA ഗ്രൂപ്പ് ‘കാവ്യശിഖ’ യിൽ, കവി ആരെന്നറിയാതെയുള്ള ചർച്ചയിൽ, അവതരിപ്പിച്ചത്. 2021 ജൂലൈ

വരമെന്ന് കരുതുന്നു മാനവൻ പുണ്യമായ് തീരും തലമുറതൻ വരദാനവും വിലപിച്ചിടുന്ന മാതാവുതൻ ഹൃത്തിൽ വിഹ്വലത തീർക്കും അരുമക്കിടാവിൻ ജൻമ വൈകല്യം

രണ്ടാം വരവിലവൾ താണ്ഡവമാടുന്നു മുടിയഴിച്ച് … ചിലമ്പുതിർത്ത് ഘോരരൂപിണിയായ് നടനമാടുന്നു. അരങ്ങൊഴിയുന്നിതെത്രയോ പേർ തിരിച്ചു പോകുന്നവരാരെന്നറിയാതെ കേഴുന്നു സമയവും കാലവും

ജീവിതപ്പെരുവഴി വിഴിപ്പു ഭാണ്ഡവും തോളേറ്റി നടന്നേറെ, യേറെ…. കനൽ കത്തുമീ പെരുവഴി – യിതെന്തിനോ നീണ്ടു നീണ്ടേ പോയ്, വെറുതെയെങ്കിലും

സുപ്രഭാതം ======== മഴയിൽ കുതിർന്നൊരു സുപ്രഭാതം മനസ്സിൽ തെളിഞ്ഞൊരു പൊൻപ്രഭാതം മഴമേഘകാന്തി മറഞ്ഞു നിൽക്കും മനസ്സിന്റെ ഉള്ളിൽ തിരകളായി അലകടലാഴിതന്നന്ത