LIMA WORLD LIBRARY

കഥ

‘മയമാപ്പാ… ഒര് സിലൈറ്റ് പെന്‍സില് കാട്ടിക്കാണിം.’ ഇണ്ണിണ്ണി അത് പറയുമ്പോഴേക്കും വലിയ കാലുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പെട്ടിപ്പീടികയുടെ ഉള്ളില്‍ കാല്, തൂക്കിയിട്ടിരിക്കുന്ന

ഹേയ് മനുഷ്യാ… നടന്നു തീര്‍ത്ത സ്വപ്ന ദൂരങ്ങളില്‍ ഞാന്‍ പണിത മഞ്ഞു കൂടാരങ്ങള്‍ ഉരുകിയൊലിച്ചു തുടങ്ങിയിരിക്കുന്നു. ചങ്ങലക്കെട്ടുകളിലുലയാത്ത എന്റെ ഹൃദയം

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ

തുറന്നിട്ടിരുന്ന ഗേറ്റിലൂടെ ഒരുകാര്‍ ധൃതഗതിയില്‍ ‘തണല്‍ വീട് ‘എന്ന ജറിയാട്രിക് ആശുപത്രിയിലേക്ക് വന്നു. ഡോക്ടര്‍ ജോണും, ഡോക്ടര്‍ മാത്യുവും മുറിയിലിരുന്നു

”ഓള് നീ പറഞ്ഞോലെ നല്ല മൊഞ്ചത്തി ആണല്ലോ പഹയാ. ഓടെ ബാപ്പേം ഉമ്മേ അറിഞ്ഞിനാ”…. ഉമ്മാക്ക് സംശയം. നിക്കാഹ് രജിസ്റ്റര്‍

വായനയ്ക്കായി പത്രം കൈയ്യിലെടുത്തതും ഭാര്യ ഓര്‍ക്കാപ്പുറത്ത് വന്ന് ചോദിച്ചു, ‘അരി വാങ്ങണില്ലേ?’ അവളങ്ങനെയാണ് അപ്രതീക്ഷിതമായി യുദ്ധഭൂമിയില്‍ ബോംബിടും പോലെയാണ് ഓരോന്ന്

കാട്ടില്‍ ഒരുപാട് പാട്ടുകാര്‍ ഉണ്ടല്ലോ? ലോക പ്രശസ്ഥയായ കുയില്‍ ക്ലാസിക് പാട്ടുകാരി ആണെങ്കില്‍ ,കാട്ടിലെ അടിപൊളി പാട്ടുകാരന്‍ അണ്ണാറക്കണ്ണനാണ് .

‘ദേവാലയത്തിലേക്കുള്ള നടകളിലൂടെ അവന്റെ കൈയ്യും പിടിച്ച് അവള്‍ നടക്കുക ആയിരുന്നില്ല മറിച്ച് ഓടുകയായിരുന്നു. നടകളില്‍ തട്ടിവീഴാന്‍ പോയ അവളുടെ കാലുകളെ

ബ്യുട്ടി പാര്‍ലര്‍ ലെ പുതിയ ആണ്‍കുട്ടിയെ കണ്ട് ചോദ്യരൂപത്തില്‍ നെറ്റി ചുളിപ്പിച്ചു ഹേമയെ നോക്കി. പെണ്ണുങ്ങളുടെ പാര്‍ലറില്‍ ആണ്‍കുട്ടിയോ. ഹേമയുടെ

ഷിരോഡ മുംബൈക്കും ഗോവയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമം. കാടും മലനിരകളും കടലും ചേര്‍ന്ന ഈ ഗ്രാമം കരകൗശല

കൂറ്റന്‍ കപ്പലുകള്‍ പുറംകടലില്‍ നങ്കുരമിട്ട് ചരക്ക് ഇറക്കാനുള്ള ഊഴം കാത്തുകിടക്കുന്നു. വലിയ ബാര്‍ജുകളില്‍ പോയി കപ്പലില്‍ നിന്നും അരിയും ഗോതമ്പുമെല്ലാം

ബസ്സിറങ്ങി കവലയിലെ ആള്‍ക്കൂട്ടത്തിനരികിലൂടെ തന്റെ ശരീരത്തെ മാക്‌സിമം ഒതുക്കിപ്പിടിച്ച് രാധ നടന്നു… പക്ഷേ..കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ കൗശലം പോലെയായിരുന്നു

പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാല്‍ വളരെ പ്രയാസമാണ്. അന്നൊക്കെ പൊതുവേ ഗവണ്‍മെന്റ് ജോലിക്കാരും കുറവാ, പൊതുവേ

ഇനിയും ഇതുപോലെ വസന്തങ്ങള്‍ പൂവണിയുമെന്ന് ഉറപ്പില്ല. ഒരു പതിറ്റാണ്ട് കാലം ചിത്രശലഭം കണക്കേ പാറിനടന്ന തിരുമുറ്റം. പട്ടുപാവാടയില്‍ ഉടുത്തൊരുങ്ങി ഉള്ളില്‍

രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ വീട്ടുകാരിയുടെ ഒരു പതിവ് വിളിയുണ്ട്. അത് കണ്ടില്ലെങ്കില്‍ ഞാനങ്ങോട്ട് വിളിക്കും. ‘ എട്യേ.. കൂട്ടാന്‍