LIMA WORLD LIBRARY

കവിത

അമ്മ താരാട്ടു പാടി തൊട്ടിലാട്ടി കഷ്ടപ്പെട്ടു കിടത്തി ഉറക്കി എങ്ങാനും വീണാല്‍ കുഞ്ഞിനു വേദനിക്കാതെയിരിക്കുവാന്‍ താഴെ പഞ്ഞിക്കിടക്ക നിവര്‍ത്തിയിട്ടു മറ്റു

വാതില്‍ പഴുതില്‍ മറഞ്ഞു നീയെന്റെ സ്വപ്നങ്ങളോമനിക്കേ ചിറകടിച്ചെത്തുന്നു മോഹങ്ങള്‍ കണ്‍ തടത്തില്‍ നീര്‍ പൊടിയുന്നു കരിമിഴിക്കു ചുറ്റും പറന്നു പൂമ്പാറ്റ

ദുരിത തീയില്‍ ആണ്ടെന്നാലും വെന്തുമരിച്ചില്ലമ്മ…. കദനക്കായലില്‍ വീണെന്നാലും മുങ്ങിമരിച്ചില്ലമ്മ… കടലിന്‍ തിര പോല്‍ തല്ലും ജീവിത കടലാഴങ്ങള്‍ താണ്ടി… പ്രതികൂലത്തിന്‍

ഔഷധസസ്യങ്ങള്‍ ഏറെയാണ്, ഓരില, ഈരില, മൂവിലകള്‍ പുല്ലില്‍ത്തുടങ്ങി പൂമരം വരെ പര്‍പ്പടകം,പാച്ചോറ്റി,പൊന്‍കൊരണ്ടി, കൈയ്യന്യം,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങല്‍, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി, നന്നാറി,

കനലില്‍ എരിഞ്ഞൊരു ചിറകിന്റെ പുകയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ എരിഞ്ഞു തീരുമെന്നാശിച്ചവര്‍ക്ക് തെറ്റിപ്പോയി കാലം തന്ന കനവുകള്‍ കൂട്ടിനുള്ളപ്പോള്‍ ഞങ്ങളെന്തിന് എരിഞ്ഞു

വേടന്റെ ശബ്ദം വേറിട്ടതായിരുന്നു, സവര്‍ണ്ണമേലാളന്മാരുടെ തിട്ടൂരങ്ങളെ അത് ചോദ്യം ചെയ്യുന്നു. അധികാരത്തിന്റെ അഹന്തതകളെ തുറന്നുകാട്ടുന്നു. ചീഞ്ഞുനാറുന്ന വ്യവസ്ഥിതികള്‍ക്കെതിരെ സന്ധിയില്ലാ സമരം

നീയെന്നെ അറിയും മുന്‍പേ, എന്റെ പ്രണയശാഖിയില്‍ നീ പൂത്തിരുന്നു.. എന്റെ മോഹത്തുരുത്തിലേയ്‌ക്കേകനായ് നീ വന്നതും, തേന്‍ മൊഴികളാല്‍ എന്നില്‍ പ്രേമം

പണ്ടെന്റെ ഉമ്മറത്തിണ്ണയില്‍ ഒറ്റയ്ക്കനങ്ങാകാതെ ഞാനിരിക്കും… ഒട്ടിയവയറുമായി ഓടിക്കളിച്ചന്നു പച്ചവെള്ളം കുടിച്ചങ്ങുറങ്ങും… ഉമ്മറത്തിണ്ണയിലച്ഛന്റെ ഗര്‍ജ്ജനം ഞെട്ടിയുണര്‍ന്നു ഞാന്‍ കേട്ടിടുമ്പോള്‍…. വായ് പൊത്തി

കംഹാസുരോപദ്രവങ്ങള്‍ സഹിയാഞ്ഞു ദേവകളൊന്നിച്ചു യാത്രയായി മൂര്‍ത്തികള്‍ മൂന്നോടും സങ്കടം ചൊല്ലവേ സൃഷ്ടിച്ചു ത്രിപുരഭൈരവിയെ ദേവിയെക്കണ്ടു ഭയന്നു കംഹാസുരന്‍ ഋശ്യമൂകാചലം തന്നിലെത്തി

അണയാത്ത ദീപമായ് എന്നുള്ളിലെപ്പോഴും മായാതെ മങ്ങാതെ നിറയുന്നു നീ നിത്യം. നിന്നോര്‍മ്മ പുല്‍കാതെ ഒരു മാത്ര പോലും ഞാന്‍ രാവിന്റെ

തല്ലജം വിടര്‍ന്നപോല്‍ പൊന്നണിഞ്ഞുദിക്കുവാന്‍ മെല്ലെയാകാശത്തെത്തും അര്‍ക്കതാരസാരമേ, ഇല്ല മറ്റാരും വിണ്ണില്‍ വെളിച്ചം ചൊരിഞ്ഞെന്നും അല്ലലാമിരുട്ടിനെ അകറ്റിത്തുണയ്ക്കുവാന്‍.. ഉറ്റതോഴിയാം ഭൂമി താരണിഞ്ഞാദിത്യന്റെ

നെഞ്ചുരുക്കുന്നോരു- ചിത്രമാകുന്നു നീ, സോദരീ കാന്തന്റെ ചാരെയിരിക്കവേ. താഴെ മരിച്ചു കിടക്കുന്നതെന്നുടെ സോദരനല്ലെന്നു ചൊല്ലുവാനാകുമോ? ഭൂമിയൊരുക്കിയ സ്വര്‍ഗത്തിലല്ലയോ, വെടിയേറ്റു വീണതീ-

മരണമേ ! നിന്റെ കാലൊച്ച കേള്‍ക്കുന്നു അരികിലായെന്റെ കാതില്‍ മുഴങ്ങുന്നു. ജനലഴിയിലൂടെന്നെ തഴുകീടുമീ കാറ്റിനുമിന്നു മൃത്യുവിന്‍ ഗന്ധമോ? തരളിതഭാവങ്ങള്‍ മായുന്നുവെന്നിലെ,

പകലിരവുകള്‍ സമചേതസ്സായി, പൂവണിമുറ്റത്തു കണിയൊരുക്കവേ, പുഷ്പിണിയാം മേദിനിക്കായി പുത്തനാം വിത്തുകളേകിയമ്മയാക്കി പരിലാളിക്കുമീകൃഷി വലസോദരര്‍ . പാരിന്റെയന്നദാതാക്കളല്ലോ , വിഷു, പ്പക്ഷി

കാലമേറെയായല്ലോ കണ്ടറിവുമില്ലല്ലൊ കേട്ടറിവുമില്ലല്ലൊ കാണാനാവാതെ ,ഒന്നും കേള്‍ക്കാനാവാതെ കണ്ണു കൊതിച്ചു പോയ് കാവലായ്. കാതു കൂര്‍പ്പിക്കുന്നു കേള്‍വിക്കായ്. കാക്ക വിരുന്നു