LIMA WORLD LIBRARY

കവിത

നിന്‍കരള്‍ ചില്ലയില്‍ കൂടൊന്നു കൂട്ടുവാന്‍, നിന്നനുരാഗത്തിന്‍ തേന്‍ മുകരാന്‍ എന്‍മനതാരില്‍ പ്രണയവര്‍ണ്ണത്തൂവല്‍ നീര്‍ത്തീ ചിറകുകള്‍ മോഹപ്പക്ഷി! നീയാം വസന്തത്തിന്‍ പൂമരച്ചില്ലയില്‍

ആദ്യമായെഴുതിയ പ്രിയമാം വരികളില്‍ കാവ്യമാനം നിറം ചാര്‍ത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊല്‍ത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിന്‍ പൂന്തോപ്പില്‍ തല്പമൊരുക്കി

പൂനിലാവേറ്റ് പുഷ്പ്പിച്ച പൂ മുഖവുമായി പുലരിയില്‍ പുണര്‍ന്നെന്നെ ഉണര്‍ത്തുന്ന വിഷുപ്പക്ഷീ, പാടൂ… കാലത്തിന്‍ നിയതമാം നാദങ്ങളില്‍ കുളിരണിയട്ടെ കൈരളീമാനസം നിന്‍

സുന്ദരനായ കുമാരകാ, ഷണ്മുഖാ സന്താപമൊക്കെയും തീര്‍ത്തിടേണം നിന്തിരുമുമ്പില്‍ നമിക്കുന്ന ഞങ്ങളില്‍ കാരുണ്യരശ്മി ചൊരിഞ്ഞിടേണം സന്തതമങ്ങതന്‍ ചിന്തകളാ,ലെന്റെ – യന്തരാത്മാവു നിറഞ്ഞിടേണം

കുരിശിന്റെ വഴികള്‍ പതിനാലെങ്കിലോ കുരിശിലെ മൊഴികളതിന്‍ പാതിയാണ്. ക്രൂരരാം പീഠകര്‍ താഡിച്ചും ഭേദിച്ചും കിരീടം മുള്ളിനാല്‍ മെനഞ്ഞാശിരസ്സിലും കുരിശൊന്നു തോളിലേറ്റിക്കൊടുത്തും

പാവങ്ങള്‍ക്കായ് കുരിശുവരിച്ചോനെ പ്രാര്‍ത്ഥന കേള്‍ക്കുന്നോനെ പാരിന്റെ വെളിച്ചമായവനെ നിനക്കെന്നും പാടുന്നു സങ്കീര്‍ത്തനങ്ങള്‍ സ്‌നേഹവും, സഹനവും ഞങ്ങള്‍ക്കായ് ചൊരിഞ്ഞവന്‍ കര്‍ത്താവിന്‍ ഈശോനാഥന്‍…

മയൂഖജ്വാലയാളും പീലിയെഴും മായീകമാം മയൂരനര്‍ത്തനം. മനോജ്ഞമാ ദിവ്യദര്‍ശനം രാധാമാധവം,രാസലീലാദൃശ്യം, അര്‍ദ്ധനാരീശ്വരയുഗ്മസദൃശം. വിണ്ണിന്നിരുള്‍ പിളര്‍ന്നിതാ മുന്നിലിരു മിന്നല്‍പിണരുക ളിണപിണയുന്ന കണക്കിരു പ്രണയത്തീജ്ജ്വാലകളോ,

മണ്ണിലെച്ചെറുമിന്നാമിന്നിയെക്കാമിച്ചല്ലോ വിണ്ണിലെ ജ്വലിക്കുന്ന താരകത്തെളിവെട്ടം രണ്ടു പാതയിലുള്ളോര്‍, രണ്ടു വേദിയിലുള്ളോര്‍ രണ്ടിനുമൊന്നായീടാന്‍ വിധിയില്ലറിഞ്ഞിട്ടും ആരോരുമറിയാതെയാരെയും കാണിക്കാതെ ആത്മാവിലൊളിപ്പിച്ചൊരാര്‍ദ്രമാം തിരിവെട്ടം കാഴ്ചയായ്

(ഒരു നൂറ്റാണ്ടിനു മുന്‍പ് ഉത്തര കേരളത്തില്‍ ജീവിച്ചിരുന്ന സാവിത്രി (താത്രി) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാര്‍ത്ത വിചാരം എന്ന

മഴയത്ത്, ഇറവെള്ളമിറ്റുമിറയത്ത്, മിഴിനട്ട്, മഴയെ തൊട്ടു ഞാന്‍. കുഴമണ്ണ് കുത്തിയൊഴുകിയ മുറ്റത്തെ പുഴയിലൂടെ ബാല്യമൊരു കേവുവള്ളം തുഴഞ്ഞു കടന്നു പോയ്!

ദൂരത്ത് നില്‍ക്കിലും വീടിന്റെ വസന്തമായി വിളങ്ങുന്ന കുസുമങ്ങള്‍ എന്‍ മനം കുളിപ്പിക്കുന്നു. മധുരിക്കും ഓര്‍മ്മകള്‍ നല്‍കിയ ബാല്യകാല സ്മൃതികള്‍ പ്രഭയേറും

മരുഭൂമി പൂത്ത മനസ്സില്‍ തളിരണിഞ്ഞുതഴച്ചുവളരും ചെമ്പടയുണരട്ടെ …. ചെങ്കൊടി പാറട്ടെ… കരയില്‍കാവലായ് സഖാക്കള്‍ (ഇങ്കിലാബ് സിന്ദാബാദ്) കോറസ് എനിക്കും നിനക്കും

ചിരി മാഞ്ഞുപോയി. ചുണ്ടു ചുണ്ടോടൊട്ടിയ പക്ഷി കണക്കേ, ചുണ്ടില്‍ ചിരിയില്ല, പൂപുഞ്ചിരിയില്ല. ചിരി എങ്ങോ മാഞ്ഞുമറഞ്ഞുപോയി. കൂട്ടുകുടുംബംപോയി അണുകുടുംബം വന്നു.

കണ്ണുകളില്‍ ഉരുള്‍ പൊട്ടുന്നു ഹൃദയത്തിലോ പ്രളയം… എല്ലാം നഷ്ടമായവന് ഇന്ന് മനസും നഷ്ടമായിരിക്കുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍ മനസിന്റെ ആഴങ്ങളില്‍

നിറങ്ങളുടെ പേറ്റുനോവുമായി ഒരു മഴവില്‍ മാനത്തുദിക്കുന്നു, ക്രമം തെറ്റി പിറന്ന നിറങ്ങള്‍ മാനം വാഴുന്നു. പച്ചയും മഞ്ഞയും നീലയും പൂണൂലിട്ടു