
■■■■■ മഹ്സ, നിനക്ക് മരണമില്ല. നീ സ്വാതന്ത്ര്യത്തിന്റെ പതാകയാണ്. നിന്റെ സിരകളിലൊഴുകുന്ന പ്രതിരോധത്തിന്റെ രക്തവർണ്ണത്തിൽനിന്നും ആയിരമായിരം പറവകൾ അംബരത്തിൽ ഇനിയും
************************ കൊട്ടിക്കഴിഞ്ഞു കമഴ്ത്തിവെച്ച ചെണ്ടയ്ക്കരികെ ആൽത്തറയിൽ ചെണ്ടക്കാരൻ മയങ്ങുന്നു. നിശ്ശബ്ദം ചെവിയാട്ടുന്ന ആനയുടെ കാലുകൾക്കിടിയിൽ പാപ്പാൻ മയങ്ങുന്നു. പൊട്ടിത്തകർന്ന കതിനക്കുറ്റിയായി
കാറൽ മാർക്സിൻ മനസ്സിൽ വിരിഞ്ഞത് കമ്യൂണിസ്റ്റു മതം ! ചൂഷക വർഗ്ഗ കുരുതിയിലാ മത പൂജ നടക്കുന്നു ! ചോരയിൽ
(കവിത) ==================== ——————————– ധർമ്മച്യുതികളുടെ തിളയ്ക്കുന്ന നീണ്ടകഥകൾ ഇന്ദ്രിയങ്ങളിൽ അനസ്യൂതം പെയ്തുകൊണ്ടിരിക്കുന്നു ലയതാളങ്ങളറിയാതെ പ്രകൃതിയുടെ തബലയിൽ ഹൃദയചർമ്മം ചാലിച്ച് സദാചാരചരടിൻ
മൊബൈലിലെ യൂ ട്യൂബിൽ അലസ മായി ഓരോ ന്നും കണ്ടിരിക്കുകയാണ് സുമിത്ര. ഒന്നും മനസ്സിൽ തങ്ങു ന്നില്ല. യാന്ത്രികമാ
കവിത ——– 🟥 ====================== 🔷 ഹരിതാഭമായ പ്രകൃതിയിലേ തീർത്ഥയാത്രയിൽ പൂർണ്ണ ചന്ദ്രാ, നിനക്ക് ചുറ്റും ഞാൻ വിരിഞ്ഞു നിൽക്കുന്നത്
ചെമപ്പും വെളുപ്പും നിറച്ചാർത്തുമായി ശിരസ്സാട്ടി കാറ്റിൽ കിണുങ്ങുന്ന പൂവേ! മുകിൽമുല്ല പൂക്കും വിയത്തിൽ ചിരിക്കാൻ നിനക്കുള്ള മോഹം, നിനച്ചില്ലയെന്നും! തുടുപ്പാർന്ന
ഇന്ത്യക്കഭിമാനമാമൊരു താരം, ഇന്ദിരയെന്ന നാമം ആർക്കു മറന്നിടാം? ഇനിയുമുണ്ടാകുമോ ഇവ്വിധമൊരു വനിത ! ഇതിനു മുൻപുണ്ടോ ധീരയായൊരു സ്ത്രീ നാരികൾക്ക്
ഇനിയും ജന്മമെടുത്തീടാം ഇണയായ് നീ കൂടെ വരുമെങ്കിൽ പിന്നെയും ജന്മം എടുക്കാം ഞാൻ നിഴലായ് നീയെന്നി ലലിയുമെങ്കിൽ കല്പാന്തകാലത്തിൻ വാതായനങ്ങളിൽ
പകലിന്റെനാണം പടിവാതിലിൽ വന്നു രാവിന്നു ചൊല്ലി ശുഭമംഗളം അഴകിന്റെയഞ്ചും നിറച്ചാർത്തിതാ അണയുന്നു മഞ്ഞിൻ പുലർക്കാലമായ് പകലിന്റെനാണം……. സുരലോകവീണയിൽ ശ്രുതിയോടെ മീട്ടുന്ന
ആർത്തസ്വരമാർന്നീടിനമുറിയിൽ അരുമകൾ; തന്നച്ഛനിതാതറയിൽ ആരോടുമുരിയാടാതെയിതാതളർന്നു അഭാവത്താലുറങ്ങുന്നിതാപ്പകലിൽ. അഭിവൃന്ദങ്ങളായിരമഞ്ജലിയേകാൻ അവിടിവിടെയായിയാരോതേങ്ങുന്നു അഹ്നങ്ങളിതാകത്തിയുരുകുമ്പോൾ അഭിമാനിയായോരെന്നച്ഛനുറങ്ങുന്നു. അചഞ്ചനായിരുന്നാകാര്യാലയത്തിൽ അധികാരിയായിയന്തക്കരണത്തോടെ അറിഞ്ഞാരേംസഹായിക്കാനുറച്ചുള്ളം അനുക്രമംകർത്തവ്യബോധത്തോടെ. അരുണോദയത്തിലുത്സാഹിയായുണർന്ന് അരുമകളേയുണർത്തിയും;
റിട്ടയേർഡ് തഹ സിൽദാർ ബാല ചന്ദ്രൻ നായരുടേ യും,ഗവർമെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായി റിട്ടയർ ചെയ്ത രാധാമണിയമ്മയുടേയും വിവാഹമാ ണിന്ന്. ഒന്നു
സഖീ നീയകന്നു പോയതിൽ പിന്നെയീ ചെറുജാലകത്തി ലൊതുങ്ങിയെൻ കാഴ്ചവട്ടങ്ങൾ. ലില്ലികൾ പൂത്ത വഴിയിൽ നാം ഒരുമിച്ചു നടന്നു. വൃക്ഷങ്ങൾ നിഴൽ
വയലാറെന്നൊരു നാമം നമ്മുടെ മലയാളത്തിന്നഭി മാനം ആ തൂലികയിൽ നിന്നുതിർ ന്നു വീണു മമ നാടിൻ സുന്ദര കാവ്യങ്ങൾ ….
ചിരകാലം നീയെനിക്കേകിയ സ്നേഹത്തിൻ മധുരമാണിപ്പോഴുംമനസ്സിലെന്റെ ചിതലിട്ടയെന്നുടെ ഓർമ്മകൾപൂക്കുമ്പോൾ ചിറകുതേടുന്നെന്റെ കാവ്യഗീതങ്ങൾ. ഇന്നും മറക്കാതെ അണയുന്നു ഞാനെന്റെ, ഓർമ്മകൾ പൂത്തനിലാമഴയിൽ കരളിലൊരായിരം
By pressing the Subscribe button, you confirm that you have read our Privacy Policy.