
കാർമുകിലെത്തി വാനത്തിൻ ഭാവം മാറി മാരിയായി പേമാരിയായി പെയ്തു കവിഞ്ഞൊഴുകി തരുവിൻ തളിരിലകൾക്ക് നോവായി മനസ്സിലാധിയായി, വഴികാട്ടിയാം ഇടവഴികൾ ചാലുകളായ്
എന്നിലൂറുന്ന മോഹമേ തെന്നലായി നീ വന്നുവോ ….. വന്നുവോ കാലമാം യവനിക നീർത്തിയിട്ടൊരെൻ സ്വപ്ന കഞ്ചു കമഴിഞ്ഞുവോ …… (എന്നിലൂറുന്ന
സ്വാതന്ത്ര്യതത്വത്തിൻ മാധുര്യമോർമയിൽ പണ്ടെന്നോ,രിലക്കീറിൽ വിദ്യാലയമുറ്റത്തെൻ ചങ്ങാതിമാർക്കൊപ്പം നുണഞ്ഞിറക്കിയാ- പ്പായസരുചിക്കൂട്ടി – ലെന്താകാം വിശിഷ്യാ – ലെങ്ങൾതന്നധ്യാപകർ വിളമ്പിയൂട്ടിയ നറുരസം !
ഉറങ്ങൂ.. മകനേ ഉറക്കത്തിൽ വിചിത്രമാം ലോകത്തെയെന്തിനു കാണുന്നു നിത്യവും കൂട്ടിനു ഞാനും തളരാതെ നിന്നുടെ ചാരത്തിരുന്നു മയങ്ങട്ടെ ഓമനേ തോക്കുകളിൽ
കണ്ണീർകൊണ്ട് നനച്ചു വളർത്തിയ, നിശാപുഷ്പമേ പുണരുമോ നീ, ഈറനിൽ പൊതിഞ്ഞെൻ മനം, നേരിപ്പൊടിലെന്നും വെന്തരിയുന്നു, കരയുന്ന കണ്ണുകൾ ക്കറിയില്ലെൻ ദുഃഖം,
അഛനാണ് ഏറ്റവും വലിയ പാഠ പുസ്തകം കറ കളഞ്ഞ സ്നേഹത്തി ൻ്റെ സഹനതയുടെ കാരുണ്യത്തി ൻ്റെ ഉറവിടമാണാ മുഖം മക്കളെ
വീട് ഒരഭയമരമാവുമ്പോൾ, അതിന്റെ ചില്ലകളിൽ ഒന്നു കൂടു കൂട്ടാൻ മോഹം…. തളർന്നെത്തുമ്പോൾ ശിരസിലേക്ക് ഒരിളം തലോടലായി പതിക്കുന്ന ഒരില… കാലിടറുമ്പോൾ
ഇന്നൊരു കവിതകുറിക്കണം. നാളേക്കായി നീക്കിവയ്ക്കാനില്ലാതെ ഇന്നലെ രമിച്ചതിൻ്റെബാക്കി. മുറിവുകൾക്കാഴമേറുന്തോറും അകലങ്ങളുടെ ദൈർഘ്യവുമേറുന്നുണ്ട്. നേർച്ചകളിൽ പുച്ഛിച്ചുപുറംതിരിഞ്ഞിരിക്കുന്ന തൈവങ്ങൾക്ക്, ദുർഘടമൊഴിയാനായി നാളെയൊരുകുരുതിയുമൊരുതിരി വെട്ടവും.
ചെമ്പകമേ ശിരസ്സായിരുന്നു നിൻ സൗകുമാര്യവും സൗരഭവും നിന്നെ കണ്ടു ഞാൻ സായൂജ്യമടഞ്ഞൊരു കൗമാരകടന്നു വാർദ്ധക്യ കാലേ നിന്നെ കണ്ടാശ് ശ്ലേഷിഷിക്കുവാൻ
ദൂരെ യാത്രയ്ക്കു പോയി നീയെങ്കിലും വരുമതാണെന്റെ സ്വപ്നമെന്നോമലേ വഴിയിൽ നീ കൊളുത്തീടുന്ന പൊൻ – ചെരാതിനിയുമേറെ തെളിഞ്ഞു കത്തീടണം ഇനിയുമേറെ
പിറന്നുവീണത് ഒരു ശ്വാസക്കതിരായി പിന്നെയിളംകാറ്റിലേക്ക് വളർന്നപ്പോൾ പുഴയൊഴുക്കിലേക്ക് മനസ്സ് പിടഞ്ഞപ്പോൾ കവിഞ്ഞുവന്നതിന്റെ ഒഴുക്കിനെ മുത്തിയത് കൌമാരകൌതുകം ! എനിക്കുമാകാമല്ലോ എന്നോർത്തല്ലേ
മായിക വാനങ്ങൾക്കപ്പുറം നിന്നൊരു കതിരുകാണാക്കിളി പറന്നു വന്നു. ഹൃദയത്തിൻ താഴ് വരകൾ പൂത്തുലഞ്ഞീടുമ്പോൾ പ്രണയത്തിൻ കതിർതേടിപ്പറന്നുനമ്മൾ. കരകാണാക്കടലിന്റെ ആഴത്തിൽപ്പോയ് നാം
പാടിപ്പതിഞ്ഞ പാട്ടുകൾ പാടി ഞാൻ പാതവക്കത്തൊതുങ്ങി നിന്നു, പൊട്ടിയ തംബുരുവിൻ തന്ത്രികൾ കെട്ടി – പുതിയ രാഗങ്ങളെ മീട്ടി നിന്നു.
വാക്കിൻ പൊരുൾത്തേടിയുള്ള യാത്രയിൽ, നുണകൾ വാഴ്ത്തും നാക്കുകൾക്കെത്ര പിഴച്ചാലും, നേരിൻ വാക്കുകൾ പൊരുതി മുന്നേറുമെന്നത്, വാക്കിൻ പോരിൻ, പൊരുളിൻ, ചരിത്രം!
കലയുടെ കോവിലിന്നക്ഷരമുറ്റത്ത് ഒരുപിടി അറിവിനായി ഞാനിരുന്നു . നാലുമണി നേരത്ത- മ്മതൻ ചാരത്ത് ഓടി അണയുവാൻ വെമ്പലോടെ തേങ്ങിക്കരഞ്ഞും ,
By pressing the Subscribe button, you confirm that you have read our Privacy Policy.