
മലയാള മണ്ണിന്റെ ചിന്തുകൾ പാടും മലർവാടിയാണു വയലേല ഉഴുതും നുകത്തിൻ തലപ്പത്തിലായ് രണ്ടു ഹൃദയത്തുടുപ്പാണു താളം തീ പോലെ പൊള്ളുന്ന
“മോനേ, പൊന്നോമലേ പൊന്നോമനത്തിങ്കൾ കിടാവേ…”, മാതൃഹൃദയദലത്തിൽ ഹൃദ്യമാം കാവ്യം വിരിഞ്ഞു അധരങ്ങളേറ്റു മൂളി അമ്മതൻ പൈങ്കിളി ആലോലമാടി നീലാഭയാർന്ന മുഖം
എൻ കവിതക്കണ്ണാൽ ഒപ്പിയെടുത്തു ഞാൻ നിന്നുടെ ചിത്തത്തിലൂറും നൻമണി മുത്തുകൾ ചേർത്തു വച്ചീടുന്നു ഓർമ്മകൾ തൻ നൂലിൽ കോർത്തു വച്ചീടുന്നു
” ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ ചെയ്ക
വേനലിൻ ചൂടിൽ വറ്റി വരണ്ടൊരു പുഴയുടെ പ്രതീകമായെൻ മനസ്സിപ്പോൾ കരഞ്ഞ് തളർന്നു ഞാൻ, കണ്ണുനീർ തുള്ളികൾ ബാക്കിയായില്ലിനി എൻ കൺകളിൽ.
ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു.
വിളക്കിന്റെ പൊൻ വെളിച്ചത്തിലെത്തും വിടരുന്ന ചിറകുള്ള ചിത്രശലഭം, വിലയുള്ള ജീവിതം നൈമിഷികമതു വിടരാതെ കൊഴിഞ്ഞുപോമറിയില്ല നാം. വിനയെന്തെന്നറിഞ്ഞിടാതെത്തുന്നു കൂട്ടമാ- യീയാംപാറ്റകൾ
ആത്മഹത്യ ആത്മഹത്യയ്ക്കെതിരെ ആത്മരോഷം കൊള്ളുന്ന ആളായിരുന്നു ഇത്രയും ഇരണംകെട്ട പണി വേറെയില്ലെന്ന് പറയും അയാളുടെ വാക്കിൻ്റെ മൂർച്ചയിൽ ചൂളിനിൽക്കാറുണ്ട് ആൾക്കാർ
മലമുകളിലേക്കുള്ള ഹയർപ്പിൻ വളവുകൾ ഇടയിൽ മണൽ തിട്ടകൾ വ്യത്യസ്തത തേടുന്ന നദിയുടെ ഒഴുക്ക് ശിലാലിഖിതങ്ങൾ കൊണ്ട് കടഞ്ഞെടുത്ത കവിതകൾ ചില
മേഘത്തുണ്ടുകളുടെ കൈപ്പിടിച്ച് നടക്കാം. ആകാശക്കാഴ്ചകളിൽ മഴവില്ലിനൊപ്പം കളിക്കാം. പകലോന്റെ ക്രൗര്യത്തിൽ കുസൃതി കാണിക്കാം നിശയിൽ പുഴയോരത്ത് നിലാവിന് കൂട്ടിരിക്കാം. മതിയാവോളം
ഉണ്ണിയ്ക്കിഷ്ടം കൈനീട്ടം കയ്യിലുണ്ടൊരു കൈനീട്ടം അച്ഛൻനൽകിയകൈനീട്ടംഅമ്മയേകുംപൊൻമുത്തം ഉണരൂ..ഉണ്ണി ഉണരൂ..നീ കണികണ്ടുണരു കണി മലരേ പിച്ചവച്ചു നടന്നോളൂ കണ്ണടച്ചു നടന്നോളൂ കണ്ണുതുറന്നാൽ
നിന്നെ കണികണ്ടുണരാൻ കൊതിയ്ക്കും വിഷുപ്പുലരികൾ … നമ്മെ ഒന്നായി പ്രതിഫലിപ്പിക്കാൻ കാത്തിരിയ്ക്കും വാൽക്കണ്ണാടിയും . വിഷു അടയിൻ മധുരം നിറയും
മേടമാസപ്പുലരിവിരിഞ്ഞപ്പോൾ പൂമാനമാകെ പുഞ്ചിരിച്ചു വിഷുമാസക്കിളി മൊഴിഞ്ഞു ആമോദമാഗതമായ് പീതാംബരപ്പൂക്കൾ മിഴിതുറന്നു. മേടമാസ….. വയലേലക്കാറ്റുവന്നു വെയിൽ വീണവഴി താണ്ടി നേല്ലോലത്തുമ്പുകളിൽ കതിരുതിർന്നു(2
മഴ പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ.. ഒരേകുടനിഴൽ പറ്റി നാമിരുവരും നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു മഴ
ചതിക്കുന്ന ചെട്ടികളുണ്ടെന്റെ നാട്ടിലായി ചതിയന്മാർക്കൊത്ത കുലമില്ല വേറേ ചിന്ത കൂടാ ചെട്ടിയാരേം ചതിക്കും ചോട്ടയിലുള്ളത് ചുടല വരേക്കെന്നും. ചവിട്ടു പടിയാക്കാനാരേലുമുണ്ടേൽ
By pressing the Subscribe button, you confirm that you have read our Privacy Policy.