
സൂസൻ പാലാത്ര ഇസ്രായേലിന് മക്കൾ പന്ത്രണ്ട്. രൂബേൻ മുതൽ ബെന്യാമീൻ വരെ പന്ത്രണ്ടുപേർ. ഇവർ ആൺമക്കൾ. ഇനി ഒരു
എനിക്കേറ്റം പ്രിയങ്കരമീ മഴ പുതുമഴയുടെ സ്പർശത്തിൽ ഉണരുന്ന പുതുമണ്ണിന്റെ മണമെനിക്കിഷ്ടം എന്നിലെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങൾക്ക് ജീവൻ നൽകുന്ന മഴ മഴവില്ലിന്
എന്റെ ജനലഴിക്കപ്പുറം രാവു കനത്തു… നിശബ്ദത നീരാവിയായി നിറഞ്ഞു നിന്നു… വെടിപ്പുകയെന്റെ കാഴ്ചകൾക്ക് വെള്ളെഴുത്തായ്.. നാസരാന്ധ്രങ്ങളിൽ വെന്ത മാംസഗന്ധം… ഉന്മാദികൾ
രചന: ബിന്ദു.കെ.എം മധുരോദാരമാം നഷ്ടസ്മൃതിയുടെ സ്മൃതി മണ്ഡപത്തിലിരുന്നീടാനായ് കുതുകം വിടർത്തുന്ന മിഴികളുമായി അരളി പ്പൂവിൻ കവിതക്കണ്ണിൽ തൂലിക പ്പീലിയാലൊന്നു തൊട്ടു
പഠിപ്പിലല്ലല്ലോ കാര്യം പാഴ്മുളകള്‍ പിഴുതെറിയാനാകണം നാരിമാര്‍ക്കീ ധരണിയിലപ്പൊഴേ ജീവിതപ്പഠിപ്പ് പൂര്‍ണ്ണമായിടൂ പതിതന്‍ പദവിയിലല്ലോ കാര്യം പാതിതന്‍ മനമറിയാനാകണം ഒരുവനാ കൈപിടിക്കുമ്പോഴപ്പൊഴേ
നാവടക്കി കണ്ണുകൊണ്ട് മച്ചിയെന്ന് വിളിച്ചവരെനോക്കി കണ്ണുനനയാതെ, ശബ്ദമുയർത്താതെ, ഉറക്കെ ഉറക്കെക്കരഞ്ഞ് അവരെ തറപറ്റിച്ചവൾ കുഞ്ഞിച്ചിരിയ്ക്ക് മറുചിരിയേകാൻ കരുത്തില്ലാഞ്ഞ്, സ്നേഹത്തിരയാഞ്ഞടിച്ചിട്ടും ആ
ശൂന്യമീ വഴിത്താരയെ തേടിയെത്തുന്നു നിലാവും പ്രണയവും രാമഗിരിമേലെഴുന്നോരു മേഘവും പ്രഭാതം പോലത്ര മേലാ ർദ്രമായ് സന്ധ്യ പോലത്ര മേൽ തുടുത്തതായ്
അമ്മ തൻ ഗർഭ പാത്രത്തിൽ സുന്ദരശില്പമായി വളർത്തി പാറി പറന്നെത്തി ഭർത്തുവിട്ടിൽ പ്രാണൻ പിടയുന്നു കനലായി കണ്ണുനീരിൻ കണക്കുകൾ പറയുവാൻ
ദൈവത്തിൻ സ്വന്തം നാട്ടിലെങ്ങും കത്തിക്കരിയുന്നു പെൺജീവിതം കണക്കുകളേറെപറയുവാൻ മാതാപിതാക്കളേറുന്നു മണ്ണിൽ കാലിത്തെരുവിലെ കാളകൾ ഊളിയിട്ടെത്തുന്നു പണത്തിനായി വീടിനുള്ളിൽ വാളിൻ വായ്ത്തലപോൽ
മിത്രങ്ങൾ പലതുണ്ട് ഭാവനാ പുഷ്പങ്ങൾ തന്നിലെ തേനുണ്ണുവായ് എത്തുന്ന ശലഭങ്ങൾ അതു തന്നെയാണിന്ന് മിത്രമേ നീയെന്റെ പുസ്തകം ഗ്രന്ഥങ്ങളെക്കുറിച്ചിന്നു നീ
അച്ഛൻ ====== 🌹🌹🌹 അച്ഛൻ മരിച്ചു പോയ് ഇല്ലിനിക്കാണില്ല അച്ഛന്റെ സ്നേഹം അമൃതതുല്യം ഇന്ന് മക്കളെ പോറ്റി വളർത്തുന്ന അച്ഛനോ
മനുഷ്യൻറെ യുക്തികൾക്കുമപ്പുറത്ത് ജന്മജന്മാന്തരങ്ങളുടെ ഒരു വലിയ രഹസ്യം മറഞ്ഞിരിപ്പുണ്ട്.ഏതൊരു മനുഷ്യനും അതറിയുവാൻ ആകാംക്ഷ കാണും.മുൻ ജന്മങ്ങളിലെ പാപങ്ങൾക്ക് പരിഹാരം ചെയ്തു
ആദിതാളം (ഗാനം) ആദിതാളം ആരോഹണങ്ങളി- ലവരോഹണങ്ങളിലണയുന്നു… എന്നിലെ രാഗങ്ങൾ ആനന്ദിക്കാൻ നിന്നിൽനിന്നുയരുന്നീ ആദിതാളം!! സപ്തസ്വരങ്ങളെ രാഗാർദ്രമാക്കി സാധകം ചെയ്യുന്നീലയതാളം കൈലാസശൈത്യത്തിൽ
വായിച്ചു തീരാത്ത പുസ്തകങ്ങൾ വന്ന് വാതിലിൽ മെല്ലെ മുഖം താഴ്ത്തിനിൽക്കുന്നു വായനക്കായി മറന്നിട്ട ജീവൻ്റെ പ്രാരബ്ദ- പുസ്തകം മുന്നിൽ ജ്വലിക്കുന്നു.
പ്രിയ സുഹൃത്തേ… ആദരാഞ്ജലികൾ… കവിത *”അശാന്തം”* ചാക്കോ ഡി അന്തിക്കാട് *2021 ജൂൺ 17* (സുഹൃത്തായ പ്രശസ്ത നാടകകൃത്ത്, എ.ശാന്തകുമാറിന്റെ
By pressing the Subscribe button, you confirm that you have read our Privacy Policy.