LIMA WORLD LIBRARY

നോവൽ

മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി ഇറക്കാൻ

കോളജ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചവരുടെ പാനൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കോളജിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. കരുൺ കോളജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

” അന്ന് ഗ്യാസ് ബുക്ക് ചെയ്യാനാണ് രാവിലെ അദ്ദേഹത്തിന്റെ ഫോണെടുത്തത്. പതിവു രീതികൾ തെറ്റിച്ച് ‘പാസ് വേർഡ്’ ഉപയോഗിച്ചു ഫോൺ

കല്യാണവീട് അതിമനോഹരമായി അലങ്കരിച്ചിരുന്നു. ആധുനികരീതിയിൽ മോടിയായി പണിത ഇരുനില മാളിക. വഴിനീളെ നല്ലനല്ല കാഴ്ചകളിൽ ദിനേശൻ ആവേശം കൊണ്ടു. നന്ദിനിയുടെ

കിരൺ മൗനിയായി. മുമ്പൊരിക്കലും പപ്പയെ ഇങ്ങനെ കണ്ടിരുന്നില്ല. അനീതിക്കും അന്യായത്തിനുമെതിരെ പടവാൾ ഓങ്ങുന്ന വ്യക്തി ഇക്കാര്യത്തിൽ എന്തിന് വഴങ്ങണം. ഈ

അദ്ധ്യായം 9 പരീക്ഷാതിരക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു എല്ലാവർക്കും. പത്താം ക്ലാസിലെ പരീക്ഷ നന്നായി എഴുതി തീർത്ത്, നാരായണി വന്നു നന്ദിനിയെ

പെരുവഴിയമ്പലം ചാരുംമൂടൻ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാർ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ,

‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ

ട്രഷറിയിൽ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു.തലേന്ന്അവധിയായിരുന്നല്ലോ. അവർ വരാതിരിക്കുമോ? ഇന്നെല്ലാം പറഞ്ഞ് മനസ്സിലാക്കണം.ചെറിയൊരു ടെൻഷനും ഇല്ലാതില്ല കൗണ്ടറിനടുത്തുള്ള ക്യൂവിൽ അവൾ നിൽക്കുന്നുണ്ട്.ഭാഗ്യം

കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതിൽ

കോളേജിൽ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തിരക്ക് തുടങ്ങിയ ലക്ഷണമാണ്. ചെയർപേഴ്‌സണും, വൈസ് ചെയറും,ആർട്‌സ് സെക്രട്ടറിയുമൊക്കെയായി പലരും പേര് കൊടുത്തിട്ടുണ്ട്. ആർട്‌സ് സെക്രട്ടറിയായി

അടുത്ത മാസം കല്യാണിയും അയാളോടൊപ്പം ട്രഷറിയിൽ കൂട്ടു പോയി.പക്ഷേ അവരെ കണ്ടു പിടിക്കാനായില്ല.പകരം പരിഭവങ്ങൾ ഫോണിൽ ഒഴുകിയെത്തി. ” ചേട്ടാ

ചാരുംമൂടൻ കാർ പാർക്ക് ചെയ്തിട്ട് നേരെ പോയത് പ്രിൻസിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ പ്രിൻസിപ്പൽ ഒന്നുകൂടി വിയർക്കാൻ തുടങ്ങി.

‘എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?’ ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ

” അപ്പൂപ്പാ ദേ ഗുഡ് മോർണിംഗ് മെസേജ്.” “മോളതു നോക്കണ്ട” അടുത്ത പ്രശ്നമുണ്ടാക്കാനാണ് ആ കൊച്ചിന്റെ ഒരുക്കം.ഭാഗ്യം..കല്യാണി അടുക്കളയിലാണ്. ജനലിനപ്പുറത്ത്