LIMA WORLD LIBRARY

നോവൽ

ഞങ്ങള്‍ കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവള്‍ക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദര്‍ശിക്കാമെന്നും

അതു കണ്ടില്ലെന്നു നടിക്കുവാന്‍ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അര്‍ഹമായതു ലഭിക്കുന്നതു

സിന്ധു നിസ്സഹായതയോടെ കന്യാസ്ത്രീയെ നോക്കി. മനസ്സും ശരീരവും എങ്ങോ തിരക്കില്‍പ്പെട്ടൊഴുകുന്നു. സ്വന്തം മകനും പത്ര വാര്‍ത്ത കണ്ടുകാണും. മറ്റുള്ളവരെപ്പോലെ അവനും

ഫഹദ് സാര്‍… ജീവിത വൃക്ഷത്തിന്റെ ശാഖയില്‍ ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കല്‍ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ

കണ്ണുകള്‍ക്ക് ചലനമില്ല, നാവനങ്ങുന്നില്ല. കണ്‍പോളകള്‍ പത്രത്തിലേക്ക് തുറന്നിരുന്നു. മുഖത്തിന്റെ ചലനശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. നിര്‍മാതാവും നടിയും ഒരുമിച്ച് ഹോട്ടല്‍ മുറിയില്‍.

മകനിപ്പോള്‍ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാതാപിതാക്കളുടെ പരിചരണം, സ്‌നേഹം, വാത്സല്യം, കരുതല്‍ ല്ലാം ലഭിക്കേണ്ട സമയം. ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍

എന്നാല്‍ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാള്‍ വലുതെന്ന് അദ്ദേഹമെഴുതി. എന്റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും അച്ഛന്റെ പണത്തിന്റെ

പ്രതികാരദാഹത്തോടെ അയാളവളെ മാറോടടുപ്പിച്ച് പുണര്‍ന്നു. അവളില്‍ പകയുടെ തീ ആളിക്കത്തി. കണ്ണുകളില്‍ രക്തം ഇരച്ചുകയറി. മുഖമാകെ ചുവന്നു. പെട്ടന്നവള്‍ അയാളുടെ

സിന്ധു തമ്പിയുടെ സമീപത്തായി മുന്‍സീറ്റിലിരുന്നു. അതില്‍ ഒപ്പം അഭിനയിക്കുന്ന പലര്‍ക്കും അസൂയയും കുശുമ്പുമുണ്ടെന്നും അവള്‍ക്കറിയാം. അവര്‍ രഹസ്യമായി മനസ്സില്‍ പല

തിരക്കേറിയ വീഥിയിലേക്ക് അവള്‍ തളര്‍ച്ചയോടെ നോക്കി. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. സ്ഥലത്തെ മുന്‍ എം.എല്‍.എയുടെ മകനാണ്, തമ്പി പാറമട.

ഇനിയെന്റെ വീട്ടില്‍ നീ കാലുകുത്തരുതെന്ന് സ്വന്തം അച്ഛന്‍ പറഞ്ഞത്. പക്ഷേ, അന്ന് താങ്ങും തണലുമായി അവനുണ്ടായിരുന്നു. ആ അവനാണിപ്പോള്‍ ഒരു

മൊബൈല്‍ ഫോണ്‍ ചെവിയില്‍നിന്നെടുത്ത് അതിലേക്കൊന്നു തുറിച്ചു നോക്കി സിന്ധു. മുഖത്തെ പ്രകാശം മാഞ്ഞു. റിങ്ങുണ്ട്. എത്ര വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡു

വഴിയില്‍ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സില്‍ മലപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോള്‍ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടില്‍

ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് എത്തിയ നിമിഷങ്ങളില്‍ ബോധതലങ്ങള്‍ ആദ്യം തിരഞ്ഞത് ആ മുഖമാണ് എവിടെ ?എനിക്ക് കിഡ്‌നി ദാനമായി നല്‍കിയ

ഡോക്ടറും ശാരിയും നീലുവിന്റെയ ടുത്തേക്ക് വന്നപ്പോള്‍ അവള്‍ ഹാളില്‍ നിന്നും പുറത്തിറങ്ങി, മാനസികാ ശുപത്രിയിലേക്ക് കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. ‘എന്താ നീലു