LIMA WORLD LIBRARY

സ്വദേശം

പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി

കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ

വാനത്തിൽ ഒളിക്കുന്നതിനേക്കാൾ ഏറെ നേരം എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന് കരിമുകിൽ എന്നോടു ചൊല്ലി. എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന് എന്തൊരു മുഴക്കമെന്ന്

(സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കർഷകർക്ക്, പ്രസ്ഥാനങ്ങൾക്ക്, ഐക്യദാർഢ്യം… സമർപ്പണം) ✍️ ഓരോ അരിമണിയും ഓരോ മുഷ്ടിയാണെന്ന് കരുതുക… ഓരോ വയലും

എത്ര സുന്ദരമീ മറവി !!! തോന്നാറുണ്ട്; ചിലപ്പോഴൊക്കെ മറവി എത്ര സുന്ദരമെന്ന്!! നെഞ്ചിൽ തുളഞ്ഞിറങ്ങിയ കൂരമ്പുകളുടെ നൊമ്പരം . കിനിയുന്ന

എനിക്കെന്നീശനെ തന്നനല്ലയച്ഛൻ അച്ഛനെന്നപേരി ന്നർഹനായവൻ അച്ഛന്ദസ്സായെന്നും ചരിച്ചവൻ നന്മതൻപാഠങ്ങളോതി ത്തന്നതാതൻ അല്ലൽവന്നേറെ ഞെരുങ്ങിയപ്പോഴും സത്യമൊന്നുമേ കൈവിടാത്ത ശ്രേഷ്ഠതാതൻ മക്കളെ നിറച്ചൂട്ടാൻ

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു

“ശാന്തം ….പാപം ” ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് . അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് . എന്തിവിടെ പാപമായുണ്ടോ , അതിവിടെ

പോകണം തിരികെയിനിയെങ്കിലും, എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം. വെയിൽ പരക്കും മുൻപുണർന്നീടണം, നാലഞ്ചു മൈൽ ദൂരം നടന്നിടേണം.. തിരുമുറ്റം

അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര

കുറ്റമില്ലാത്തവർ (കവിത) . ×××××××××××××××××× അറ്റുപോകുന്നൊരു പാണിതൻവേദന മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്.. പാതിമുറിഞ്ഞൊരു കരളിന്റെ വേദന മാറ്റാൻ കഴിയുമോ കാലങ്ങളേ..

ചുംബനാരാമത്തിന്നിറയത്തു പായിട്ട ചന്ദ്ര നിലാവിലാവാകും ചെമ്പകം പൂത്തനാൾ ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ ചെന്തീ വിടർത്തി, ചിരിച്ചു നിന്നീടിനാൾ

മൗനം മണക്കുമീയിരവുകൾ, പകലുകൾ, കണ്ണിമയ്ക്കാതെ ,അനങ്ങാതെ ചാഞ്ഞു പോയ് പൂമരം. വളളിപ്പടർപ്പുമഴിഞ്ഞു വിവസ്ത്രയായ് പൂക്കൾ കൊഴിഞ്ഞമർന്ന വെറും തടി. നീലക്കുരുവിക്കൂടും

എത്രയോ നാൾ എന്നിൽ നിറയെ ഏകാന്തതയെ നട്ടുവളർത്തിയ ജീവിതമേ, ആഴത്തിൽ നിന്നെ ഞാൻ സ്നേഹിക്കുന്നു, എത്രയോ ആഴത്തിൽ സ്നേഹിക്കുന്നു. ആകാശ

തുടിതാളങ്ങൾ കൊട്ടി വരുന്നൊരിടവപ്പാതിയിൽ മഴമേഘങ്ങൾ പാഞ്ഞു വരുന്നൊരിടവപ്പാതിയിൽ മാനംനിറയെ മൗനം തിങ്ങുമൊരിടവപ്പാതിയിൽ മാനംനിറയെ കരിമുകിൽ ചത്തു കിടക്കുമൊരിടവപ്പാതിയിൽ കരിതുമ്പികണക്കെ തുള്ളികൾ