LIMA WORLD LIBRARY

സ്വദേശം

വാക്കുകൾ അസ്തമിക്കുമ്പോൾ നീയും നീറും …..!! ഇനിയുമെത്രയെത്ര ഉദയങ്ങൾ …… നമ്മൾ അനന്തതയുടെ ദീപനാളങ്ങൾ …. നമുക്കെവിടെ അസ്തമയം !

ഈശ്വര ദീപമെന്നിൽപ്പകർന്ന ദീപശിഖയാകുന്നെന്റെയമ്മ സൂര്യനുണർന്നിടും മുമ്പെ ണീറ്റ്‌ അന്ധകാരത്തെയകറ്റി നിത്യം കർമ്മധീരയായി ശോഭിച്ചീടും നൽശിഖയായിടുന്നെന്റെയമ്മ പുഞ്ചിരി തൻ മുഖം മൂടിയുമായ്

കായലും കടലും കരകവിഞ്ഞൊഴുകുന്ന കരമദ്ധ്യഭാഗത്താണെന്റെ ഗ്രാമം കൃഷിപ്പണിക്കാരൻ കുറുമ്പൻ മൂപ്പൻ കൃത്യമായി നാട്ടൊരതൈതെങ്ങുകൾ തടംവെട്ടീ വളമിട്ട് വെള്ളംകോരി തളരാതെ തെങ്ങു

ഇലകൾ കാറ്റുമായി സംസാരിക്കാറുണ്ട് ആംഗ്യഭാഷയിൽ നിന്ന് നമുക്കത് മനസ്സി- ലാകും ഇലകളുടെ നിശ്ശബ്ദ നിമിഷങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ മറുഭാഷകളിലെ അർത്ഥ

ശലഭങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നൊരുവൾ.. അവൾ മിഴികൾ തുറക്കുമ്പോഴെ വസന്തം തൻ്റെ ജാലകങ്ങൾ തുറന്നിട്ടവളെ സ്വീകരിക്കും.. ആകാശം അവളെ മഴവില്ലുകളുടെ കൊട്ടാരം

ചില ചിറകടിയൊച്ചകളുണ്ട്.. ഏറ്റവും ശ്രുതിമധുരമായൊരീണം പോലെ ആകാശം മുറിച്ച് കടന്നുപോയവ… ജാലകപ്പടിമേലൊരു തൂവൽ പൊഴിച്ച്…. ഹൃദയം ചേര്‍ത്ത്…. ഒരു പിടച്ചില്‍

ഉയരുന്നു ചെങ്കൊടി വളരുന്നു ആശകൾ… തളരുന്നു ചതിയന്മാർ കരിയുന്നു നാശത്തിൻ നാരായ വേരുകൾ!… പൂക്കുന്നു സ്വപ്‌നങ്ങൾ കായ്ക്കുന്നു നാളെതൻ നീതിബോധത്തിൻ

മുകളിലേക്ക് ഇനിയും പടവുകളുണ്ട്. ഭാരമേൽപിക്കാതെ, പതിയെ, ഒരു പൂവിതൾസ്പർശം പോലെയാണ് പടികളത്രയും പിന്നിട്ടത്. മൺപടവുകൾ… ഒരു കാലടയാളം പോലും രേഖപ്പെടുത്തിയിട്ടില്ല.

നീതിയുടെമഷിവറ്റിതുടങ്ങി ന്യായത്തിൻ്റെമുനയൊടിഞ്ഞു പരിവർത്തന്നത്തിൻ്റെ പതാകയേന്തി പടനയിച്ച പേനകൾ സ്തുതിപാഠകന്മാരായി. ഭരണകൂടം വലിച്ചെറിയുന്ന എച്ചിലിലകളിൽ തൊട്ടുനക്കി കയ്പ്പുംചവർപ്പും നുണയുമ്പോഴും രുചികളെ കുറിച്ച്

നോവുകൾക്കിടയിലൊരു, മഞ്ഞുതുള്ളിയായി, എന്നിലേക്കു അടർന്നൊഴുകിയ പുണ്യ – “നക്ഷത്രമേ “….. ഹൃത്തടം നോവുമെൻ പകലിരവുകളിൽ, എന്നാത്മാവു പങ്കു – വെക്കാനായി,

പുത്തനാമൊരു ജുബ്ബ വാങ്ങുവാന്‍ ഞാനിന്നലെ- പ്പേരെഴും’തീര്‍ത്ഥാസി’ന്‍റെ തൃപ്പടി കയറവേ, ചുണ്ടത്തു ചായംതേച്ച മൂന്നുകന്യകമാര്‍ വന്നു സാദരമെതിരേറ്റു ‘കോളിനോസ് ചിരി’യോടെ “ഷര്‍ട്ടുവേണമോ

ദൈവമേ നന്ദി, നോവുപുസ്തകത്തിലെ നിശ്ശബ്ദതയിൽ ഏകാന്തതയുടെ ഉന്മാദങ്ങളിൽ കണ്ണീർ ചിരികളെ കേൾപ്പിച്ചവന്റെ ചാരെ ഇരിപ്പിടമൊരുക്കിയതിന് വൃശ്ചിക മഞ്ഞിനാൽ കുളിർന്നു വിറയ്ക്കവേ

ജീവിതം ഇന്നൊരു മിഥ്യ യായ് മാറുന്നു ജീവിച്ചു തീരാത്ത സ്വപ്ന ലോകം അമ്മതൻ മാറിൽ കിടന്നു മയങ്ങിയും അമ്മിഞ്ഞപ്പാല് കുടിച്ച

നിലവിളികൾ തലതല്ലി വീണു മരിച്ച വീടുകൾ കാണുമ്പോൾ… തടവറകൾ ഭേദമെന്നു തോന്നും… മണിച്ചിത്രത്താഴുള്ള അടഞ്ഞ വാതിലുകൾ കാണുമ്പോൾ… ഇന്നു ഞാൻ

അവളുടെ സ്വപ്നങ്ങൾക്കുമേൽ വളർന്നു നിൽക്കുന്നൊരു പടുമരമെന്ന് ഹൃദയമെപ്പോഴും ശബ്ദിക്കും. അമ്മയെന്നും അച്ഛനെന്നും കൊതിക്കുന്ന ഹൃദയത്തിലൊരു ക്ഷതം കല്ലച്ചിരിക്കും. ചിരിയൊച്ചകളുടെ ഓർമ്മകളിൽ