LIMA WORLD LIBRARY

sabu shankar

സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ അങ്ങിങ്ങായി നിൽക്കുന്നു. മധുരം

മാർപാപ്പായുടെ ആന   സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ

സൂക്ഷ്മാണുക്കൾ നൃത്തം വെയ്ക്കുന്ന അദൃശ്യമായ ചുഴലിക്കാറ്റ് വീശിയടിച്ചതു ടെലിവിഷനിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു. പഴയ ക്ലോക്കിൽ ഏഴു മണികൾ

പ്രളയത്തിൽ ഒഴുകിനടക്കുന്ന വസ്തുക്കളെ പോലെ ആകാശത്തിന്റെ അരണ്ട വെളിച്ചത്തിൽ മേഘങ്ങൾ ചിതറി. പലവിധ സംഭാഷണങ്ങളുടെ കടലിരമ്പത്തിനുമേലെ പാഞ്ഞുവന്ന കാറ്റു ജനാലകൾ

വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന

വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന

”ഓടിക്കോ… ഓടിക്കോ… നാട്ടുകാരേ… ക്യാമറ വരുന്നുണ്ടേ…!” ഉമ്മറത്തുനിന്നും ഹാളിലേക്ക് ഓടിക്കയറിയ സിസിലി വിളിച്ചുകൂവി. വർണ്ണദീപങ്ങൾ പ്രകാശിക്കുന്ന, അലങ്കരിച്ച ഹാളിൽ പെൺകുട്ടികൾ

ആകാശവിതാനത്തിൽനിന്ന് അദൃശ്യമായ കരങ്ങൾ നീട്ടിയ പാതി മുറിച്ച തിരുവോസ്തി പോലെ ചന്ദ്രബിംബം തെളിഞ്ഞു. മീനച്ചൂടിലെ കറുത്ത മേഘങ്ങൾ അതിനു മുന്നിൽ

കത്രീനയുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യകാഴ്ച്ച, ഭിത്തിയുടെ നീല നിറത്തിൽ പ്രശോഭിക്കുന്ന കന്യാമറിയത്തിന്റെ ചിത്രമാണ്. ത്രിമാന രൂപത്തിൽ വർണ്ണപ്രകാശത്തിൽ പ്രത്യക്ഷപ്പെട്ട്

കപ്പബിരിയാണി ഷെവലിയർ ഹൗസിന്റെ അടുക്കള ഭാഗത്തു ഓട് മേഞ്ഞ ചായ്പ്പിൽ രണ്ട് വലിയ അടുപ്പുകളിൽ ചിരട്ടക്കനലുകൾ ആളിക്കൊണ്ടിരുന്നു. ഒന്നാമത്തെ അടുപ്പിലെ

”വല്യമ്മച്ചീ, ഈ ക്യാമറയിലേക്കൊന്നുനോക്കി ചിരിച്ചേ.” അന്നാമ്മയുടെ എഴുപത്തിയെട്ടു വർഷം പഴക്കമുള്ള കണ്ണുകൾ ക്യാമറാലെൻസിലേക്കു പറന്നു. മോളിക്കുട്ടി ചുരിദാറിന്റെ ഷാൾ പിന്നിലേക്ക്

അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ. ഒരുക്കമുള്ള ഹൃദയം വഴി എന്നെ താങ്ങേണമേ. അത്യുന്നതനേ എന്റെ സങ്കേതവും കോട്ടയും