LIMA WORLD LIBRARY

കഥ

ഹൊ എന്തായിരുന്നു അവൻ്റെയാ മെയ്യഴക്? ആ ആരോഗ്യമുള്ള ശരീരത്തിന് യോജിച്ച വസ്ത്രം തമ്പുരാൻ തയ്പിച്ചുകൊടുത്തതാണവന്. ചെമന്ന കുപ്പായത്തിൽ കടുംനീലബോർഡറുകളിൽ തിളങ്ങുന്ന

കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വളരെ ഇരുട്ടിയാണ് കിടന്നത്. പകൽ മുഴുവൻ കണാരേട്ടന്റെ വീട്ടിൽ ആയിരുന്നു. കണാ രേട്ടന്റെ മൂത്ത മകൾ

നിനക്കെന്തെഴുതണമെന്ന് എനിക്കറിയില്ല. ഓലമറച്ച കളിപ്പുരയിൽനിന്നും കല്ലുമറച്ച കുളിമുറിയിലെ ഓവുചാലിൽ, ഒളിച്ചുനിന്ന് നീയെന്നെ ദംശിച്ചത് ഓർക്കുന്നുവോ !!! നീലച്ച ശരീരം ഉപേക്ഷിച്ചാണ്

അന്ന് പതിവിലും വളരെ നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു. ശരീരത്തിന് പതിവില്ലാത്ത ഒരു ക്ഷീണം . സാധാരണ പ്രാർത്ഥനയും എഴുത്തും

അസഹ്യമായ തണുപ്പ് ശരീരത്തിനുള്ളിലേയ്ക്ക് അരിച്ചു കയറുന്നതായി തോന്നി. കണ്ണു തുറക്കണമെന്നു വിചാരിച്ചിട്ടും സാധിക്കുന്നില്ല. എന്തോ ഭാരം കയറ്റി വച്ചിരിക്കുന്ന പോലെ

പത്രത്താളുകളിൽനിന്നാണ് ഞാനാ സങ്കടവാർത്ത അറിഞ്ഞത്. “മകനുപിന്നാലെ അമ്മയുംമരിച്ചു” പ്രമുഖ ദിനപ്പത്രത്തിൽ ആ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മറാഠി സ്റ്റൈലിൽ സാരി

എൻ്റെപ്രാണപ്രിയേ ഞാൻനിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നിന്നോടുള്ള എൻ്റെഅതിരില്ലാത്തസ്നേഹം വെളിപ്പെടുത്തുവാൻ ലോകഭാഷകൾക്ക്അസാധ്യം. ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, സ്നേഹം കൊണ്ടു നിന്നെ

സൂര്യൻ ചക്രവാളത്തിന്റെ ആഴങ്ങളിലേക്ക് നേരത്തേതന്നെ പോയ്‌മറഞ്ഞിരിക്കുന്നു. ഋതുവിൽ ശിശിരത്തിന്റെ സാമ്രാജ്യം രൂപമെടുത്തിരിക്കുന്നു. തന്റെ കാലടികൾതേടി അയാൾ കുറേ നടന്നു. മാഞ്ഞുപോയിരുന്നു.

മണ്ണിൽ വിരിയുന്ന പൂക്കളോടൊപ്പം മരത്തിൽ വിരിയുന്ന രണ്ട് പൂക്കളേയും എനിക്ക് ഇഷ്ടമായിരുന്നു… മാവും കശുമാവും പൂത്ത് നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ

ക്ണാപ്പൻ ഗോപന്റെ കൊല്ലത്തെ വീട്ടിലോട്ടുള്ള കാർ യാത്രയിൽ ആണ് “ക്ണാപ്പന്റെ “കഥ കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വിവരിച്ചത്. കൂടെ ഉണ്ടായിരുന്ന

പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ കുറച്ചുമുമ്പിലായാണ് ബസ് നിര്‍ത്തിയത്. ”സ്റ്റാന്റിലെറങ്ങാനൊള്ളോര് എറങ്ങിക്കോ.” കിളി വിളിച്ചുപറഞ്ഞു. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍സീറ്റില്‍ മയക്കത്തിലായിരുന്ന

1988 ലെ ഒരു സാധാരണ വ്യാഴാഴ്ച . സമയം വൈകുന്നേരം . ” അല്ല ചെങ്ങായ്… നാള്യെല്ലേ കാള്യേവില് സിൽമ

മൂന്ന് പെൺമക്കളും മേക്കപ്പ് കഴിഞ്ഞു. മൂത്തവൾ കടും ചുവപ്പ് ലിപ്സ്റ്റിക്കിട്ട് ചുണ്ടുകളെ വരച്ച് ഒരു പരുവമാക്കി. പൊടിയും ചൂടും തണുപ്പും

മുറ്റത്തെ പടിക്കെട്ടുകൾക്ക് താഴെ നിറയെ ചെമ്പരത്തി പൂത്തുനിൽക്കുന്ന നീണ്ടനിഴൽവിരിച്ച വഴി. അതിന്റെ ഓരത്തു കുഴികുത്തി അതിൽ ഇലവെച്ച് കഞ്ഞി വിളമ്പുന്ന

ട്രഷറിയിലേക്ക് കയറുന്ന ഗേയ്റ്റിന് വലത് ഭാഗത്ത് മുന്നിൽ വളർന്ന് നെഗളിച്ചകാട്ട് വാകമരത്തിൻ്റെ മാറിൽ ചേർന്ന് പടന്ന് റോഡിലേക്ക് കാണത്തക്കവണ്ണം കുലച്ചു