LIMA WORLD LIBRARY

കഥ

നന്ദു പഠിക്കുന്ന കാലത്ത് മഹാ മടിയനായിരുന്നു. പഠിക്കാനും, എഴുതാനും ഏതൊരു പ്രവൃത്തിയും ചെയ്യാൻ പറഞ്ഞാലും അവന് മടിയാണ് എനിക്കാവില്ല, എനിക്ക്

അയാളുട അച്ഛൻ മരിച്ചതറിഞ്ഞ് ആളുകൾ വീട്ടിലേയ്ക്കു വന്നു തുടങ്ങി. ഒരു മരണ വീട്ടിലേയ്ക്ക് ബന്ധുക്കളും ശത്രുക്കളും ഒരുപോലെ പ്രവേശിക്കുമ്പോൾ വീടൊരു

വാതിലിന്റെ പുറത്തുനിന്ന് ആരോ ബെല്ലടിച്ചോ ? അതോ എനിക്ക് തോന്നിയതാണോ?തോന്നലാവാം. എന്തോ, എന്റെ ഓര്‍മ്മകള്‍ പഴയ കാലം തിരയുകയാണ്. ഞാനെന്റെ

സ്കൂളിൽ പഠിക്കുന്ന കാലത്ത്, ‘നിക്കു വേണ്ട’ എന്നു പറഞ്ഞ് മാറ്റി വച്ച ഒരു പലഹാരം പിന്നീട് ജീവിത യാത്രയിൽ പാഥേയമായി

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍

കടുവയുടെ പിടിയിൽനിന്നും എന്നെന്നേക്കുമായി രക്ഷിക്കാം. സിംഹവും പുലിയും കുറുക്കനുമൊക്കെ മാനുകൾക്ക് കൊടുത്ത വാഗ്ദാനം അതായിരുന്നു. പാവം മാൻ എല്ലാം വിശ്വസിച്ച്

പുരാതനകാലത്തെ സിസിലിയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു സീറക്കൂസ്. ബി.സി.405 മുതല്‍ 367 വരെ സീറക്കൂസ് ഭരിച്ചിരുന്നത് ഡയനീഷ്യസ് എന്ന രാജാവായിരുന്നു.

ഇന്നെന്തു പറ്റി, സുമേഷേട്ടൻ നേരത്തെ എണീറ്റല്ലോ…എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണ് ഇന്നലെ ഉറങ്ങാൻ കിടക്കുന്നതുവരെ ഒന്നു സൂചിപ്പിച്ചത് പോലുമില്ല. മറന്നിട്ടുണ്ടാവും…ഇന്ന് സ്മിതയ്ക്കും

മഹാഭാരതം ബാലേയ്ക്ക് ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഈനാശു വക ആയിരുന്നു. പരിപാടി കഴിഞ്ഞു വന്ന ഈനാശു കിടന്നതേ ഉറങ്ങിപ്പോയി. ഉറക്കത്തില്‍

ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ദുബായിലേക്ക് പോയ അച്ഛൻ ലീവിന് നാട്ടിൽ പറന്നിറങ്ങി… വിമാനത്താവളത്തിൽ നിന്നും അച്ഛനോടൊപ്പം കാറിലിരിക്കുമ്പോഴും അച്ഛനെ കണ്ട

മലമ്പുഴ ഡാമിനടുത്തുള്ള പൊന്തക്കാട്ടിലായിരുന്നു റോംബോ മുയൽ താമസിച്ചിരുന്നത്.അവന് അച്ഛനും , അമ്മയും ഇല്ലായിരുന്നു.ആ കാട്ടിൽ തന്നെയുള്ള കുറുക്കന്മാൻ പിടിച്ചു തിന്നതാണ്.

നാട്ടിൻ പുറ കാഴ്ചയിലെ നിറസാന്നിദ്ധ്യ മായിരുന്നു ചാത്തുവേട്ടൻ വടക്കൻപാട്ടിൻ്റെ ഈണവും താളവും സമന്വയിപ്പിച്ച് അദ്ദേ ഹം തച്ചോളിപ്പാട്ട് പാടുമ്പോൾ ആ

പെട്ടെന്ന് അത് എനിക്ക് മനസ്സിലാകാത്തതുകൊണ്ട് പറഞ്ഞതെന്താണെന്ന് ചോദിച്ചു…. അപ്പോൾ സാർ എന്തോ അബദ്ധം പറഞ്ഞപോലെ ‘ലെെറ്റർ’ എന്ന് പറഞ്ഞു…. ഞാൻ

മാർക്സിസ്റ്റ് പാർട്ടിയുടെ പതിമൂന്നാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത് നടക്കുന്ന സമയം… മാർക്സിസ്റ്റ് പാർട്ടിയുടെ വെട്ടുറോഡ് ബ്രാഞ്ചിന് കീഴിൽ ഡി.വൈ.എഫ്.ഐയുടെ മൂന്ന്

ഒരു ക്ഷേത്രക്കുളത്തിലാണ് ചിങ്കു ചീങ്കണ്ണിയുടെ താമസം. വെള്ളപ്പൊക്കക്കാലത്ത് മലവെള്ളത്തോടൊപ്പം ഒഴുകിയാണ് അവൻ അവിടെ എത്തിയത്.ക്ഷേത്രത്തിലെ മണിനാദവും ,പ്രാർത്ഥനാഗീതങ്ങളുമൊക്കെ കേട്ടപ്പോൾ അറിയാതെ