LIMA WORLD LIBRARY

കഥ

രണ്ടായിരത്തി പതിനെട്ടാംമാണ്ട് മുതല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലപ്രളയവും രണ്ടായിരത്തി പത്തൊന്‍പതാം മാണ്ട് മുതല്‍ തുടങ്ങിയ കൊറോണ വൈറസും സാധാരണക്കാരുടെ ജീവിതം

സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നുബസുകളിൽഒരെണ്ണംഇന്നില്ല. വൈകിയാണ് അറിയുന്നത്, ഏറെനേരമായി കാത്തു നിൽക്കുകയാണ്. നാട്ടിൽ

ഓഫീസിലെ ഊണിടവേളയിലെ സംസാരത്തിനിടയിൽ ഗഫൂർ സാർ പെട്ടെന്നൊരു വാക്കു പറഞ്ഞു….. ‘തീപ്പെട്ടി വിളക്ക്’. പെട്ടെന്ന് അത് എനിക്ക് മനസ്സിലാകാത്തതുകൊണ്ട് പറഞ്ഞതെന്താണെന്ന്

ഉച്ചവെയിൽ തിളയ്ക്കുന്ന സ്ക്കൂൾമുറ്റം കടന്നാണവർ വന്നത്… മൂന്ന് പേർ, പത്തുപേരുടെ ഭാരവുമായി.. .. മുണ്ടിൻതലപ്പുകൊണ്ട് മുഖം തുടച്ച് ഡെസ്ക്കിനുമുകളിൽ ചിന്തിയ

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ

നാലാം ക്ലാസിൽ പഠിക്കുന്ന ഒരു ദിവസം എനിക്ക് പള്ളിക്കൂടത്തിൽ പോകാനൊരു മടി… കൂട്ടുകാരോട് കഥ പറഞ്ഞു പള്ളിക്കൂടത്തിലേക്ക് നടക്കുമ്പോഴും എങ്ങനെ

രാവിലെ മുതൽ ആകാശം കർക്കടക കരിമേഘങ്ങളാൽ കറുത്തിരുണ്ട് കിടക്കുകയാണ്… അതിനേക്കാൾ കറുത്തിരുണ്ട മനസുമായാണ് ഞാൻ ക്ലാസിൽ ഇരിക്കുന്നത്… അവസാനത്തെ പിരീയിഡ്

കോടി മത,കോട്ടയം നഗരത്തിന്റെ അതിരു കാക്കുന്ന ,ഗ്രാമീണ സൗന്ദര്യവും , നാഗരികതയും മനോഞ്ജമായ് കൈകോർത്ത്സൗഹൃദ മാധുരിയോടെ സ്വാഗതമോതുന്ന ദേശം.കവിശ്രേഷ്ഠൻ ശ്രീ.കൊട്ടാരത്തിൽ

ഹേമയ്ക്ക് ആ ദിവസത്തെ പ്രഭാതം തന്നെ അത്ര ശരിയായിട്ട് തോന്നിയില്ല. കാരണം , ഉമ്മറത്തെ വാതിൽ തുറന്നതും രണ്ടു കാക്കൾ

ചിത്തിരയിൽ ജനിച്ചാൽ ആ വീട് തറ തോണ്ടുമത്രേ എന്നു പഴമൊഴി. എന്തായാലും ആ വാക്ക് എത്ര സത്യമാണ്. ഇപ്പോൾ നാലാമത്തെ

“വല്യേമ്പ്രാട്ട്യേ … കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാർന്നു.” ചങ്ങമ്പറയൻ നീണ്ട മരക്കൊമ്പുകൾ പോലുള്ള കൈകൾ വീശി പടിപ്പുരയിൽ നിന്നലറി വിളിക്കും.

കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സൂര്യനെനോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങൻ

കശുവണ്ടി വീടുകളിൽ നിന്ന് വാങ്ങി മൊത്തകച്ചവടക്കാർക്ക് വില്പന നടത്തിയിരുന്ന ചന്ദ്രൻ പിള്ള ചേട്ടനെ അണ്ടി ചന്ദ്രൻ പിള്ള….. A C

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക്

ജോനുഉറുമ്പും,ജിനു ഉറുമ്പും വലിയ കൂട്ടുകാരായിരുന്നു. വിജുമോന്റെ വീടിന്റെ വരാന്തയ്ക്ക് അരികിലെ ചെറിയ പൊത്തിലായിരുന്നു അവരുടെ രാജ്യം.എല്ലാ ഉറുമ്പുകളും പടത്തലവന്റെ നേതൃത്വത്തിൽ