LIMA WORLD LIBRARY

കഥ

ഇറ്റലിയിലെ സിബില്ലി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമത്തില്‍, അന്‍ത്തോണിയോ എന്നൊരു ആണ്‍കുട്ടി താമസിച്ചിരുന്നു. മരങ്ങള്‍ക്കിടയിലൂടെ മന്ത്രിക്കുകയും കാട്ടുപൂക്കളുടെ

ദൃശ്യവിസ്മയങ്ങളുടെ നനുത്ത ഭാവങ്ങളിലേക്ക് മഴയുടെ നനവ് പറ്റി ആ വൈകുന്നേരം ഹരിയുറങ്ങുന്ന മണ്ണിലേക്ക് നടക്കുമ്പോള്‍, പറയാന്‍ ഒരു സ്വകാര്യം അമ്മുവിന്റെ

ശത്രുവിന്റെ അരികില്‍ അഭയംതേടു ന്നതു കീഴടങ്ങലാണ്. ദേവികക്കതു നന്നായിട്ടറിയാം.എങ്കിലും അവളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. മിഥുന് അതില്‍ ഒരു

എവിടെയാണ് എനിക്ക് എന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഹേയ്

കോടതി, ആശുപത്രി, പോലീസ് സ്റ്റേഷന്‍, എന്നീ സ്ഥാപനങ്ങളെ ചുറ്റി കടന്നുപോകുന്ന പ്രധാനപാതയുടെ അരികത്തായി അത്ര വലിയ പ്രാധാന്യമില്ലാതെ നിലകൊള്ളുന്ന ഒരു

ഞാന്‍ എന്റെ കഥയിലൂടെ നടക്കുകയാണ്. വ്യത്യസ്ത മായചുവടുവയ്പ്പുകളോടെ എനിക്ക്കരുത്തും, മനഃശാന്തിയും ലഭിക്കാന്‍ മാനവലോകത്ത് ഞാന്‍ നിരായുധനായി നിന്നു. കഴുത്തറ്റം വെള്ളം

ലക്ഷ്മി, പേര് പോലെ മഹാലക്ഷ്മി ആയിരുന്നു. രണ്ട് പെണ്‍ മക്കള്‍, ഭര്‍ത്താവ്. ഗിരികുടുംബത്തിന് വേണ്ടി എന്തും ചെയ്യും, മാര്‍ക്കറ്റില്‍ ചുമടെടുക്കും,

ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് ഒരു ഓട്ടോയില്‍ പോകാമെന്നു കരുതി. രണ്ടാം നിലയിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ കാലൊന്നു തിരിഞ്ഞു. സ്വല്പം നീരുണ്ട്.

ഇത് കഥയൊന്നുമല്ല. ഈയുള്ളവന്റെ പണ്ടത്തെ ഒരു അനുഭവമാണ്. അല്ലെങ്കിലും, ആരുടെയെങ്കിലുമൊക്കെ നടന്നതോ നടക്കുന്നതോ ഇനി നടക്കാന്‍ സാധ്യത ഉള്ളതോ ആയ

ഒരു മഴക്കാലം. . . അന്ന് നല്ല കാറ്റും വീശിയിരുന്നു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന നേരം. നൈന സ്‌കൂള്‍

ഓഫീസില്‍ എല്ലാവരും എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞാന്‍ വന്നപ്പോള്‍ കുറുപ്പ് ചേട്ടന്‍ പതിവ് പോലെ അമ്പലത്തിലൊക്കെ പോയി വന്ന് ഓഫീസ് വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്.ഇടയ്ക്ക്

നാല് ദിവസം നടന്നിട്ടാണ് രണ്ട് ഹിന്ദിക്കാരെ വീരാവുണ്ണിക്കാക്ക് കിട്ടിയത്. മുറ്റത്തുനിന്ന് ഇത്തിരി കല്ലും മണ്ണും പറമ്പിലേക്ക് കൊണ്ടുപോകണം, അത്രയേ ഉള്ളൂ

പതിവുപോലെ ലയ ഓഫീസിലേക്ക് കാറില്‍ ചെന്നിറങ്ങി . ഗേറ്റിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍ പതിവില്ലാതെ അപരിചിതനായ ഒരു വൃദ്ധനെ കണ്ടു.. ‘ആ, എത്രയോ

പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു ആല്‍മരം തണല്‍ വിരിച്ചുനിന്നിരുന്നു. തണല്‍ തേടി അവിടെ ഒന്നൊന്നായി അഞ്ച് വനിതകള്‍ എത്തി. തണലിന്റെ ശീതളിമയില്‍

അന്ധനായിരുന്നു അയാള്‍. പുത്രപൗത്രന്‍മാര്‍ യുദ്ധഭൂമിയില്‍ ധീരമായി പോരാടിയിട്ടും, ചതിയുടെ ദൈവകരങ്ങള്‍ തന്റെ തലമുറക്കെതിരെ തിരിഞ്ഞത് , തന്റെ അന്ധതയ്ക്ക് കൂട്ടായ്