LIMA WORLD LIBRARY

കവിത

കാലമെന്നും ചമയ്ക്കുന്ന ചിത്രത്തിൽ കാൺമൂ മാക്ബത്തുമാരനേകം സൂര്യൻ തിളങ്ങുന്നു എന്നും മനോജ്ഞമായി ഒരുനാളേയ്ക്കെങ്കിലും ഗ്രഹണം ബാധിച്ചു ക്ഷയിക്കുന്നു. സുമനസ്സുകളിലേക്കന്ധകാരത്തിൽ കരിന്തേളുകൾ

തെയ്യം, പെരുംകളിയാട്ടം. കന്നിക്കലവറകളിൽ മിന്നും പൊന്നിൻ കെടാവിളക്കുകൾ തെളിയുമ്പോൾ , കാവുകളിൽ പലവിധ ആചാരാനുഷ്ഠാന മേളക്കാഴുപ്പിൻ്റെ താളവട്ടം , നാടും

ആദ്യമായെഴുതിയ പ്രിയമാം വരികളിൽ കാവ്യമാനം നിറം ചാർത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊൽത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിൻ പൂന്തോപ്പിൽ തല്പമൊരുക്കി

ഇത് മഴക്കാലം തിമിർത്ത് പെയ്യുന്നുണ്ട് ഇടവമേഘങ്ങളും, ഈറൻ കിനാക്കളും, കനവ് കാണാതെ കനത്ത് പെയ്യുന്നുണ്ട് കദനവും യുദ്ധവും തീമഴത്തുള്ളിയും ഇത്

വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിൻ വേണ്ടുവോളമോർമ്മ തലോടിടുവാനായ് മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ മിഴികൾ ചിമ്മുന്ന വേനലും വന്നല്ലോ വൃക്ഷലതാദികൾ പൊഴിയുന്ന

ചെറുതെങ്കിലുമൻപെഴുന്നൊരാ ചിരിയുണ്ടധരത്തിലെങ്കിലോ ചിരകാലമതോർത്തു വച്ചിടാം ചിലരുണ്ടിവിടെന്ന ചിന്തയിൽ കൊഴിയുന്ന ദളങ്ങളായി നാം അടരും ഒരു വേളയെങ്കിലും പരനിന്നുപകാരമേകുകിൽ നരജന്മമിതർത്ഥ പൂർണ്ണവും

പ്രായം ഒന്നിന്റെയും അതിര്‍ വരമ്പുമല്ലാ… മനസ്സാണു പ്രധാനം… മന :ശക്തിക്കാണേറ്റം പ്രാമുഖ്യവും… അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണു ഈ ചിത്രത്തില്‍

ഇരുളുന്നൊരിന്നിന്റെ കരളില്‍ നിന്നുണരണം വിരിയുന്ന നാളെതന്‍ പുലരിത്തുടിപ്പുകള്‍ ! മനുഷ്യന്റെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരുന്ന യൊരു നല്ല നാളെയാം പുളകപ്പുതപ്പുകള്‍ ഹൃദയ

വായിച്ചുവളരുവിനെന്ന സന്ദേശം, പ്രിയമലയാള മക്കള്‍ക്കേകിയസ്‌നേഹ, മയനാംമാനവാത്മാവേ പ്രണാമം. വായനമര്‍ത്ത്യ സംസ്‌കാരമുദ്രയല്ലോ! ആയതുവിനോദ വിജ്ഞാനപോഷിണി . വിയദങ്കണശുക്ര താരമാകാന്‍, വായനശാലയേകുന്നു ശക്തിയാംശ്രേണി.

മഴയുള്ളയൊരു രാത്രിയില്‍ എത്ര കൊടുങ്കാറ്റുകളെ വകഞ്ഞൊതുക്കിയാണവന്‍ വീട്ടിലേക്കെത്തുന്നത് കുത്തൊഴുക്കുകള്‍ കൂട്ടിയിട്ട നടപ്പാതയില്‍ തെന്നി വീണും വീഴാതെയും മിന്നല്‍ വെളിച്ചത്തിന്‍ കൈ

ഒന്ന്. ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചു തളര്‍ന്നവന്‍ മടമടാ കുടിക്കുന്നത് കിന്‍ലെയുടെ വെള്ളം. രണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ സെക്രട്ടറി നാട്ടില്‍

അക്ഷരം അക്ഷരം എന്നുമനശ്വരം…. അക്ഷയ സമ്പത്തതൊ ന്നു മാത്രം…. അജ്ഞനുജ്ഞാനമായ് അന്ധനു കാഴ്ചയായ്… എന്നും വിളങ്ങുമിതൊ ന്നുമാത്രം…. എത്ര പകര്‍ന്നാലുമേറി

ലഹരിനുണയുന്ന ജീവിതമേറുന്നു മഹിയിലീ കാഴ്ചകള്‍ കദനമല്ലോ കടമകള്‍ മറന്നൊരു തലമുറ പായുന്നു പടമത് ചുവരിലെ കാഴ്ച്ചയാകാന്‍. വരിയിട്ടുനില്‍ക്കുന്നു ലഹരിയെ പുല്കുവാന്‍

വിരുത്തി പറക്കാന്‍ തുടങ്ങുന്ന തിന്‍ മുന്നെ ചിറകറ്റു താഴെ പതിച്ചു പോയി.. വാനോളം ഉയരത്തില്‍ മോഹങ്ങളുമായ് പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി

(ഇസ്രായേല്‍ – ഇറാന്‍ യുദ്ധ മേഖലയില്‍ നിന്നുള്ള ഭീതിജനകമായ വാര്‍ത്തകള്‍ ലോകത്തെയാകമാനംഭയപ്പെടുത്തുന്ന ഒരു സഹഹാര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ കലക്ക വെള്ളത്തില്‍