
മാരീമണിയമ്മ കുഞ്ഞുതെന്നലോ – ടോതിയിവ്വിധം: “മാരുതാ നീ, മന്ദമായ് വീശി സദാ ആശ്വാസമേകുന്നോരീ, ജനമെത്ര നെറികെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം
കുരുക്കുത്തി കുടമുല്ല തരുമോ, പകരം ഒരുകുട്ട തുളസിപ്പൂ നൽകാം കാളിന്ദീ തീരത്തു വരുമോ കണ്ണാ നറുവെണ്ണയുരുളകൾ നൽകാം ഓടക്കുഴൽവിളി കേട്ടാൽ
പൂങ്കുല കതിരുതൂകും പൂനിലാവേ നിന്നെത്തേടി മാരുതൻ നൃത്തമാടുന്നു കനവുകണ്ട് നീ ഉറങ്ങില്ലേ? കളവുപറഞ്ഞ് മാറിടല്ലേ? ആരോമൽ മേഘമേ നിന്റെ മറവിലെനിക്കും
ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു ഓട്ട പന്തയത്തിനെന്നപോൽ ആഞ്ഞു നിൽക്കുന്നു പെരുവയറൻ പാഞ്ഞു പോകുന്നു എത്ര കിട്ടിയാലും പള്ള നിറയാത്ത
( കഠിന പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കുരിശുമരണത്തിലേക്ക് നടന്നടുക്കുന്ന അരുമപ്പുത്രനെ അകലെ നിന്ന് വീക്ഷിക്കുന്ന അമ്മമനസ്സിന്റെ തേങ്ങലുകളാണ് ഈ കവിത.) പൊന്നോമൽകരളേ
കേഴുക കേഴുക കേരളമേ, കേളിയേറും” രാമരാജ്യമേ “, കന്യാകുമാരിത്തിരമാല തഴുകും, കൈരളിയാംപ്രിയ മലയാളമേ, കവികുലം പാടിപ്പുകഴ്ത്തിയ, കാവ്യാംഗനയാംകർമ്മ മേദിനി.
തേടലിന്റെയും പാപ മോചനത്തിന്റെയുംഅനുഗ്രഹത്തിന്റെയും മൂ ന്ന് ഘട്ടങ്ങളായിട്ടാണ് വിശുദ്ധ റമദാൻ തരം തിരിക്കപ്പെട്ടിരിക്കുന്ന ത്. വിശ്വാസത്തിന്റെ വേര് ഊഴ്ന്നിറങ്ങിയവ ർ
ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ
പഞ്ചഭൂതങ്ങളേ, നിങ്ങളാം പജ്ഞരം എന്തിനായെന്നെ ഉണർത്തി? ഹന്ത! യടങ്ങാത്ത മോഹ ഭാംഗങ്ങളിൽ എന്തിനായെന്നെ മയക്കി? ഏതോ അനന്തമാം താളവിസ്‌മൃതി യുടെ
മൗനത്തിന്റെ ചെങ്കുത്തായ മലനിരകളിൽ ഇതുവരെ പറയാത്ത സംഘർഷങ്ങളുടെ കാട് പൂക്കുന്നു. ഒരു മിന്നായ നോട്ടം കൊണ്ടതിനെ ഒരിതൾ പോലും പൊഴിയാതെ
എന്റെയോര്‍മ്മകള്‍ വിരിഞ്ഞ ചില്ലയില്‍ കൂടുവച്ചുവോ മറവിതന്‍ കിളി. അകലെയെങ്ങെങ്ങോ പറന്നകന്നിട്ടു തിരികെയെത്തുവാന്‍ മറന്നൊരാക്കിളി നീറുമെന്റെയീ വിരഹനോവതില്‍ മനംതകര്‍ന്നൊരെന്‍ കനവിലെ കിളി
ശിവരാത്രി മാഹാത്മ്യം ചൊല്ലിടുംനേരം മനസ്സിൽ നിറയുന്നു ദക്ഷിണാമൂർത്തി…(2) അന്നദാനപ്രഭുവായ് വൈയ്ക്കത്തു വാഴും ശിവപെരുമാളെ നടരാജനേ…. ശംഭോ.. മഹാദേവ ശംഭോ… ശംഭോ..മഹാദേവ
ഒരു വരി കൂടിയെഴുതാന്‍ എന്നുള്ളില്‍ നീരുറവയായി നീ നിറയുന്നു നിന്നിലലിയാന്‍ ഞാനൊരു വെളിച്ചമാവുന്നു ഇരുട്ടിന്‍ കിരാതമെഴുത്തില്‍ പുകയുന്ന ഹൃദയത്തിന്‍ ഏഴു
നിറങ്ങൾ ചാലിച്ചൊരു ചിത്രം വരയ്ക്കുകയായിരുന്നു ഞാൻ. പ്രണയത്തിൻ്റെ അരുണിമയും , സൗഹൃദത്തിൻ്റെ മഞ്ഞയും, സങ്കടങ്ങളുടെ കറുപ്പും, പ്രതീക്ഷയുടെ പച്ചപ്പും ,
കണ്ടനാളിലേ കള്ളം പറയുവോൻ കഴുത്തിനു ചുറ്റും നാക്കുള്ളവൻ കലമ്പുന്നതിൽകല്ലുവച്ച നുണയാൽ കണ്ടാൽകാളകളിക്കുംനിഷ്കളങ്കൻ. കാലുകുത്തുന്നിടംകുത്തിത്തിരിപ്പാൽ കലഹിപ്പിക്കുവാൻ കേങ്കേമനായവൻ കിട്ടുന്നിടത്തൊക്കെയടിക്കിട്ടുമ്പോൾ കമ്പിനീട്ടുന്നപതിനെട്ടാമടവുമായി. കാർക്കോടകനോ
By pressing the Subscribe button, you confirm that you have read our Privacy Policy.