
ചിറകിൻ കരുത്ത് തിരിച്ചറിഞ്ഞ് പറന്നകന്നു കിളിക്കുഞ്ഞുങ്ങൾ . ചിറകിൻ കരുത്ത് കുറഞ്ഞെന്ന് തിരിച്ചറിയുന്നൂ നാമും . ഒച്ചു പോലിഴയും സൂചിക്കാലുകളെ
ഏതൊ ഒരു സായംസന്ധ്യയിൽ മുഞ്ഞിനാട്ട് കാവിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഞാൻ അവളെ അടിമുടി നോക്കി, അവൾ
ഉടയഭാരങ്ങൾ അഴിച്ചിട്ടത് അതിനാണ്… ഉതിർപ്പൂവിൻ്റെ ഇതളുകൾ അഴിച്ചിടും പോലെ, സുഗന്ധം മുഖത്തേക്ക് വിതറി, നാവിൻ്റെ തുമ്പിൽ ഒരിറ്റു തേൻ കണം
വലയും വീശിപ്പൂവാലന്മാർ വളക്കാനായിനടപ്പാണെന്നും വഴിമുട്ടുന്നൊരുനേരമതയ്യോ! വായ്ക്കരിയിടാനുംമടിയില്ലെന്ന്. വകതിരിവില്ലാക്കാലത്തിന്നു വേണ്ടാതനമതുപ്പതിവായി വയറുപ്പിഴക്കാനെന്തും ചെയ്യാൻ വാലാട്ടാനുണ്ടിതാപെണ്ണുങ്ങൾ . വെട്ടത്തൊരുപ്പെണ്ണിനെക്കണ്ടാൽ വാലാട്ടുന്നോരാണാണുങ്ങൾ വായുവേഗം വലിയിലാക്കീട്ടിതാ
(കവിയും ഡോക്യുമെൻറേറിയാനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത.) ‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്;
ഇത് പുണ്യഭൂമി.. സ്വപ്നം നെയ്യും ജനകോടികളുടെ ജനാധിപത്യഭൂമി നാനാത്വത്തിൽ ഏകത്വമാർന്ന് സോദരർ വാഴും ഭൂമി സംസ്ക്കാരങ്ങളെ പാലൂട്ടി വളർത്തിയ, ദേശീയതയുടെ
ഉച്ചിയിൽ കലമുടച്ചാൽ ഊറിച്ചിരിക്കുമോ പ്രതിമ? . ഉറങ്ങതിരിക്കുന്ന പ്രതിമ തൻ ശിരസ്സിലായി തൂറിപ്പറക്കുന്നു പക്ഷി. അധികാരമെന്നാൽ ആധിപത്യമല്ലതു, സർവ്വാധിപത്യം .
സ്നേഹമൊരു മധുരാനുഭവ വിസ്മയം , വരയ്ക്കുവാനാവില്ല വരകളാൽ ; ആവില്ലെഴുതുവാനക്ഷരജാലങ്ങളാൽ, പറഞ്ഞറിയിക്കാനാവില്ലതു നാവിനാൽ ; ഉള്ളിലൂറി നിറയും അതിദിവ്യമാം വരദാന
മലമേലുദിക്കുംദിവ്യ ജ്യോതിസ്സേ, മാമലനാടിൻ മാലകറ്റാനണഞ്ഞ , മണിദീപമേയെൻ മണികണ്ഠനേ, മതിമോഹനമീ മകരജ്യോതി, മകരസന്ധ്യാംബരംമോക്ഷദായകം മൂല്യച്ചുതികളാം തിമിരംമൂടും മാനവമാനസ ഗഹ്വരങ്ങളിൽ മന്ത്രാക്ഷരങ്ങളാംതത്ത്വമസിതൻ
കാൽത്തളകളിലെന്റെ മുഴുഭ്രാന്തിനെ തളച്ച് മാറിലെ രക്തത്താൽ മാന്ത്രികലേപനം ചെയ്ത് ഉടൽരൂപങ്ങളെ മനുഷ്യ പ്രകൃതത്തിലേക്ക് മനോഭാവങ്ങളാക്കിച്ചേർത്ത് നിദ്രാവർത്തത്തിലെ നീളൻകുപ്പായം ഊരിയെറിഞ്ഞ് രാത്രിതൻ
പുതു വർഷത്തിൻ പുലരിയിതിൽ പുത്തൻ ചിന്തകളൊടുണർന്നീടാം പുത്തനുണർവ് ലഭിച്ചിടുവാൻ പുതു പൂക്കൾ നോക്കി രസിച്ചീടാം പുതുപൂക്കൾ നിറയെ കണ്ടീടാൻ പുലർകാലെ
തൊട്ടുണരാത്തൊരു മായിക നിദ്രയിൽ നിശ്ചലം ഏകനായ് ഞാൻ മയങ്ങി സ്വപ്നമാണുള്ളിൽ നിറയുന്നതെന്നോർത്തു ഞാൻ നഗ്നമാം ഇരുളിന്റെ കെട്ടഴിച്ചു അറിവിന്റെ വളയിട്ട
പ്രിയ ഡിസംബർ ….. ഞാൻ നിന്നെ പ്രണയിക്കുന്നു …. നീ എനിക്ക് എന്നും മധുരിക്കുന്ന വേദനയാണ് …. ഓർമ്മകളുടെ ചുന
മൗനത്തിലേക്ക് മുള പൊട്ടിയവൾ മിണ്ടാതിരിക്കുന്നത് മറന്നിട്ട വിസ്മയങ്ങളെ ഓർത്തായിരിക്കുമോ കല്പനകളിൽ ലയിച്ചായിരിക്കുമോ കവിതയുടെ കാട്ടിൽ അകപ്പെട്ടതായിരിക്കുമോ ജീവിതത്തിൻ്റെ മറുകര താണ്ടാൻ
നഷ്ടപ്പെട്ടതിൻ്റെ മഹത്വത്തിൽ വേദനിക്കുന്നവരും, നേടാനുള്ളതിൻ്റെ പെരുമയിൽ സന്തോഷിക്കുന്നവരുമാണ് നാം.!! കൈവിട്ടകന്നതൊക്കെ കൈവശാവകാശമില്ലാത്തതെന്നും, കിട്ടാനുള്ളതൊക്കെ കൈവരുന്നതും എന്നും കൂട്ടിനെന്ന് കരുതിയിട്ടുമല്ലാ… നിരാശയുടെ
By pressing the Subscribe button, you confirm that you have read our Privacy Policy.