
ഹർഷാരവം കേട്ടതാണ് വരും വരുമെന്ന് ആഹ്ലാദം പെരുമ്പറ കൊട്ടിയതാണ് കാറ്റലകൾ കുസൃതിയിൽ കിന്നരിച്ചതാണ് എവിടെ നിന്നും ആരാണ്
പേമാരി വന്നുകൊണ്ടിരുന്നു കൂടെ മിന്നലിന്റെ ചിലങ്കകൊട്ടും അകലെയെവിടെയോ ഞാൻ നിന്നെ തിരയുന്നുണ്ട്. ഭയമൊന്നുമില്ല എങ്കിലും ഒരു ധൈര്യക്കുറവ് തുറന്നു സമ്മതിക്കുന്നില്ലെങ്കിലും
പച്ചപിടിക്കാനെന്തുoചെയ്യാനായി പഠിച്ച പണിപതിനെട്ടുംപയറ്റുന്നോർ പതികേടു വരുത്തുന്ന പണിയിൽ പടുതിരികത്തുന്നിവിടമാകവേ . പഴുതുനോക്കിപൂർവ്വം മറന്നോർ പേക്കൂത്തുകാട്ടുന്നപൊടികൈകളിൽ പൊലിഞ്ഞുപോകുന്നപ്രവണതകൾ പുഴുകുത്തുകളൊക്കെകളങ്കമായി. പെരുവഴിതന്നന്ത്യം ശരണമായി
ഇങ്ങനെ ചിന്തകൾ പലതും കയറിയിറങ്ങിയൊടുവിൽ ചരിഞ്ഞു വീണൊരു കൊമ്പനാണ് ഞാൻ. ദിക്കറിയാതെ ദിശയിറിയാതെ സഞ്ചരിച്ചും, ദിനങ്ങൾക്കൊപ്പം വഴക്കിട്ടും സമയചക്രത്തിൽ പലകുറി
കോടതികൾ കോടാലികളോ ? ( ‘ നിയമം ഒരു ചിലന്തി വലയാണ്. ചെറിയ പ്രാണികളെ അത് നിഷ്ക്കരുണം പിടി കൂടുമ്പോൾ
കാഴ്ച വറ്റിയ കണ്ണടയൊന്നു മിനുക്കിയുറപ്പിച്ചു ; നേത്ര പടലങ്ങൾ മെല്ലെയുയർത്തി ആശ്രമ വാടത്തിന്നരികെ നിൽക്കുമാ രൂപം നോക്കുന്നു ചുറ്റിലും. ഒന്നുമേ
അമ്മ ===== അമ്മയാണെന്നിലെ നന്മ ആ നന്മയാണെന്നിലെ സ്നേഹം ആ മധുരസ്നേഹം നുകരാൻ അകലാതെയെന്നിലെന്ന മ്മ പിച്ചനടന്നൊരു
നായകൾ, നായകൾ നമ്മുടെ ചുറ്റിലും നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ
മഴ നനഞ്ഞ വള്ളി ചെരുപ്പുകൾ ചെളികൊണ്ടു കോറിയ ചിത്രങ്ങൾ പഴകിയ സിമന്റ് തറയിൽ ഉണങ്ങി കിടന്ന വിദൂരഭൂതകാലത്തെ ക്ലാസ്സ് മുറി…….
പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം
പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം
രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ? പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ? ദു:ഖം തളംകെട്ടി നിൽക്കുന്ന
മൺസൂൺ മഴക്കാറ്റിൽ ജൂണിൻ്റെ കലണ്ടർ പിറകോട്ടു മറിയുന്നു! പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടൊരു മന്ത്രവടി വീശുന്നു….. മനസ്സിൻ്റെ സ്ലേറ്റിൽ മഷിത്തണ്ട് കൊണ്ട് എത്ര
അക്ഷരവർഷം പെയ്തിറങ്ങിയ മലയാളക്കരയിൽ അറിവിൻവെട്ടം പകർന്നിടാനായി പിറവികൊണ്ടൊരു പി. എൻ പണിക്കർ… അറിവും വിദ്യയും ഒരുപോലെന്നും മികവായ്ത്തീർന്നീടാൻ വായനവേണം
സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും, രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും. ഓർമ്മകൾക്കുള്ളിൽ ജടായുവാം
By pressing the Subscribe button, you confirm that you have read our Privacy Policy.