LIMA WORLD LIBRARY

കവിത

അതിരാവിലെയോടുമഞ്ചലോട്ടക്കാ – രനഞ്ചലൊക്കെ കോപ്പും കൂട്ടി അങ്ങനെയിങ്ങനെ കൂനയായത് അടുക്കി പെറുക്കിയോരോ കത്തും . അങ്ങേക്കരയിൽ നിന്നിങ്ങേക്കരവരെ അടുക്കി വച്ചൊരു

ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ

ലല്ലല..ലല്ലാ .ലാ…ലാലാ… ലല്ലാലാ.. ലാലല ലല്ലാ..ലാ…ലാലേ…ലല്ലാലാ.. (2) എന്തോരു ചന്തമാടിയേ…കേരള നാടിന്നൂ.. പച്ച പുതപ്പിച്ച്…നിർത്തണ കണ്ടോടിയേ പരശുരാമൻ ..മഴുഎറിഞ്ഞ്.. നേടിയെടുത്തൊരു

ചിതറിയ ചിന്തകൾ പാറിപ്പറന്നു നിലത്തു വീണവ കുമിളയായ് ഉള്ളിൽ തിക്കുമുട്ടി പൊട്ടിത്തരിച്ച് തണ്ടായ്,ഇലകൾ വീശിയ വള്ളിയായ് മാറി, ഒരു തേൻമാവു

പള്ളിക്കൂടം അടച്ചു കഴിഞ്ഞാൽ കളികളോടൊപ്പം പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും കാലം കൂടിയായിരുന്നു… എൻ്റെ വീട്, അപ്പുറത്ത് അജ്മാൻ അനിയുടെ വീട്, അതുകഴിഞ്ഞ്

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ

എന്‍റെ രണ്ടു കണ്ണുകള്‍ കൊണ്ടും കണ്ടതാണ്, വിശ്വസിക്കണം സാര്‍, അന്ധന്‍ പറഞ്ഞു. എന്‍റെ രണ്ടു കാതുകളിലും മുഴങ്ങിയതാണ്, വിശ്വസിക്കണം സാര്‍,

ഒരുപാടകലെയാണിന്നു നാമെങ്കിലും കളിചിരി പങ്കിടുമെന്നുമെന്നും അഴകുലാവും നിൻ മിഴികളിലെപ്പോഴും തെളിവെയിൽ പടരുന്ന പോലെ …. (ഒരുപാടകലെ )… നാം കണ്ട

ബാല്യത്തിൻ ഓർമ്മകളിൽ ഒന്നൂടെ നീരാടണം മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ കണ്ണു ചിമ്മണം കുഴിക്കരെക്കമ്പുവെച്ചിട്ടു ഒറ്റയിരട്ടകളിച്ചു രസിക്കണം

അക്ഷരം പഠിച്ചു കൊച്ചു മക്കളിന്ന് വളരണം അമ്മയെന്ന നന്മയെ അറിഞ്ഞവർ പഠിക്കണം അമ്മയെന്ന വന്മരം മാഞ്ഞിടാതെ നോക്കണം പടുത്തുയർത്തിയെന്നും നീ

സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ് എൻ്റെ ഏറ്റവും നല്ല അലങ്കാരം . നീ ചാർത്തി തരാത്ത താലിയേക്കാൾ വില പിടിച്ച ആഭരണം

ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു കുളിരോർമ്മകൾ പ്രണയാർദ്രമാം

( ‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു

പറക്കും പ്രേമപ്പക്ഷീ, നീയെൻ്റെ നെഞ്ചിൽ കൂട് പണിതേ പോയി പണ്ട് ഞാനത് കണ്ടേയില്ല വസന്തക്കുയിൽ പോലെ പാടി നീ മാന്തോപ്പിലായ്

ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ പ്രിയ ഗായിക വാണി ജയറാമിൻ്റെ ദേഹവിയോഗത്തിൽ അനു ശോചനം രേഖപ്പെടുത്തി ക്കൊണ്ട് ഈ കവിത