
ഓണം വന്നോണം വന്നേ ഓമൽത്തിരുവോണം വന്നേ ചിങ്ങം വന്നേ പൊന്നിൻചിങ്ങം വന്നേ അത്തം വന്നേ പൊന്നത്തം വന്നേ (2) (ഓണം
ഓണപൂവിളി ആരവമെങ്ങും ഓരോ ദളമായ് ഉണരുന്നൂ പൊന്നോണത്തിൻ ചാരുത യേകീ ചിങ്ങനിലാവിൻ കതിരൊളി കൾ നറുപുഞ്ചിരിതൂകീ തിരുവോ ണം: …
കോട്ടങ്ങൾ ഒന്നുമേ വന്നിടാതെ, നേട്ടങ്ങളേറെ വന്നു ഭവിപ്പാൻ, തൃക്കേട്ട നാളിൽ പൂക്കളം തീർക്കണം തൃക്കാക്കരയപ്പനെ കുടിയിരുത്തേണം… ഗണപതിഭഗവാൻതൻ കനിവാർന്ന സോദരൻ
ചിങ്ങം പുലർന്നു പൂക്കൾ പുഞ്ചിരിച്ചു ഓണപ്പൂവിൻ സുഗന്ധം കാറ്റിൽ നിറഞ്ഞു വെയിലിൽ വർണ്ണങ്ങൾ വിരിഞ്ഞു പൊന്നിൻചിങ്ങത്തേരിലേറി പറന്നു. മന്നൻ
ബംഗാളിയിവിടാദ്യമണഞ്ഞത് വേലക്ക് വേലത്തരമൊടവരു പണിഞ്ഞതു കൂലിക്ക് ബലിയായോരവരേ നമ്മള് ഇരയാക്കീട്ടൊ ന്നുമേകാതാ പണിയായുധമാക്കുമ്പോൾ. പുലരിവിരിഞ്ഞായന്തിവരേക്കുപണിയാനും പണി ചെയ്യിച്ചൊരു പരുവമാക്കാൻ മുതലാളി
തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട
“ഒരൊറ്റ മതമായ് പ്രേമം വളരാ- നുണ്ടൊരു മാർഗ്ഗം ഇന്ത്യക്കാരേ.. മത്തു പിടിച്ച മതങ്ങൾ വിളമ്പും ഉത്സവ ലഹരികൾ കടലിൽ തള്ളുക
അമ്പമ്പോടാവണി വന്നാ പാടത്തങ്ങനെ പൂത്തല്ലോ ആഘോഷതിരകളിളക്കി മലരാടകളങ്ങ നെ ചുറ്റുന്നേ ആകാശത്തമ്പിളി വന്നാ പൊന്നൂഞ്ഞാലി ട്ടു ചിരിക്കുന്നേ ആർപ്പോയെന്നാരവമങ്ങനെ തരംഗമായി
കാലമെന്നെ പിന്നിലേക്കു തള്ളിവീഴ്ത്തി പടിയടച്ചു ഓർമ്മകൾതൻ നീർച്ചുഴിയിൽ തടവിലാക്കി പോകയാണോ. നെഞ്ചിനുള്ളിൽ പുകയുന്ന ദുഖച്ചിതയിൽ വീണ്ടും വീണ്ടും കനലിളക്കി കനലിളക്കി
എന്തിനും ഏതിനും എവിടെയും വേണം വെറുതെ ഒരഴിച്ചുവിടൽ വാക്കുകളെ കൂട്ടിക്കെട്ടി വായ് നിറച്ചുവച്ച് നാവിനൊരുമിനുസം തുടിക്കാനില്ലിടം… വാക്കേയടങ്ങ് നാക്കേയടങ്ങ് ശാസിച്ചുശാസിച്ച്
ഇന്ത്യ എന്റെ രാജ്യമാണ് നന്മയുള്ള രാജ്യമാണ് തിന്മകളെ നേരിടുവാൻ നന്മയുള്ള രാജ്യമാണ് (ഇന്ത്യ….) കാലം എന്റെ കൈകളിൽ വിലങ്ങു വെച്ചിടുമ്പൊഴും
ഇത്തിരിപ്പോന്നോരു മൺചിരാതിന്റെ – യെന്നും ജ്വലിക്കുന്ന ദീപ നാളം പോൽ കൂരിരുൾ തിങ്ങിയ രാവിന്റെ ഹൃദയത്തിൽ മിന്നാമിനുങ്ങുകൾ തിളങ്ങി നിന്നു.
ഓതിക്കൻ കൂട്ടിത്തൊടാതെയരുളി എള്ളർപ്പിക്കുമ്പോൾ എണ്ണക്കറുപ്പിനോടയാൾക്ക് അറപ്പ് തോന്നി ഒരു പൂവ് ” അടിയേറ്റ് ചുവന്ന് തുടുത്ത് അടഞ്ഞ് പോയ കൺപോളകളിൽ
സ്വാതന്ത്ര്യതത്വത്തിൻ മാധുര്യമോർമയിൽ പണ്ടെന്നോ,രിലക്കീറിൽ വിദ്യാലയമുറ്റത്തെൻ ചങ്ങാതിമാർക്കൊപ്പം നുണഞ്ഞിറക്കിയാ- പ്പായസരുചിക്കൂട്ടി – ലെന്താകാം വിശിഷ്യാ – ലെങ്ങൾതന്നധ്യാപകർ വിളമ്പിയൂട്ടിയ നറുരസം !
ഒരിറ്റു ജീവിതം നിശ്ശബ്ദം ഇര ക്കുന്നവർ, അടുപ്പു പുകയാത്ത അടുക്കളയിൽ, കരിപുരളാത്ത ചട്ടികളിൽ, പായില്ലാത്ത കിടപ്പു മുറിയിൽ, വൃച്ഛികതണുപ്പിൽ ഒരുമിച്ചുറങ്ങും
By pressing the Subscribe button, you confirm that you have read our Privacy Policy.